മനുഷ്യ ചരിത്രത്തില്‍ ഏറ്റവും ജനപ്രിയമായ ഭക്ഷണപദാര്ത്ഥം മാംസമാണ്.വിരോധാഭാസമാകാം ഏറ്റവും എതിര്ക്ക്പെടുന്ന ഭക്ഷണശീലവും അത് തന്നെയാണ്.ഇന്ത്യയില്‍ മാംസഭുക്കുകള്‍ യാതാര്ത്ഹത്ത്തില്‍ മിശ്ര ഭുക്കുകള്‍ പല തരത്തിലുള്ള അധിക്ഷേപങ്ങള്ക്കും ഇരയാവാരുണ്ട്. സസ്യാഹാര പ്രചാരകരില്‍ നിന്നും രാഷ്ട്രീയമായി പോലും മാംസം എതിര്ക്കവപെടുന്നുന്ടു.
ഏറ്റവും തമാശഎന്തെന്ന് വച്ചാല്‍, സസ്യാഹാര പ്രചാരനത്ത്തിനു (മാംസ വിരോധനത്ത്തിനു)പല വിഭാഗങ്ങളും രംഗത്തുന്റായിട്ടും മാംസ ഭക്ഷണത്തിന്റെ പ്രചാരം വര്ദ്ധിങക്കുകയല്ലാതെ കുറയുന്നില്ല എന്നതാണ്.....മാംസ ഭക്ഷണത്തിന്റെ പ്രചാരത്തിനായി ആരും ശ്രമിക്കാതിരുന്നിട്ടും ഇത് സംഭവിക്കുന്നത് ജനങ്ങള്ക്ക്ര മാംസാഹാരം ഇഷ്ടപെടുന്നത് കൊണ്ടല്ലേ ?
പശുവില്‍ നിന്ന് ലഭിക്കുന്ന പാലും പാലുല്പ്പനന്നങ്ങളും വെജിറ്റേറിയന്‍ ഫുഡിന്റെ ഭാഗമാകുന്നതെങ്ങനെ
കോഴി മുട്ടയേ പച്ചക്കറിയായി കണക്കാതത്തവര്‍ പോലും മുട്ട ബേസ് ആയുള്ള ഐസ്ക്രീമും കേക്കും അറിഞ്ഞോ അറിയാതെയോ കഴിക്കുന്നവരല്ലേ
ഗുജുരാത്ത്തിലെ നിശബദ്ധ ഭീകരതയെ കുറിച്ചുള്ള പഠനങ്ങളില്‍ കെ ഇ എന്‍ ‘’ചെമ്മീന്‍ പച്ചകറിയാവുന്നതിനെ കുറിച്ചും,അരക്കിലോ മത്തി പോരിക്കാന്‍ രണ്ടു കൂട്ട് സാമ്പ്രാണി തിരി കത്തിക്കേണ്ടി വരുന്നതിനെ കുറിച്ചും വിവരിച്ച്ചിട്ടുന്റ്റ് ...
‘’’’കൊന്നാല്‍ പാപം തിന്നാല്‍ തീരും’’’,,,’’ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുതുന്ടം തിന്നണം’’’,,,’’ആമയെച്ചുടുമ്പോള്‍ .മലര്ത്തിച്ചുടണം’’,,ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം ‘’’,...തുടങ്ങിയ എത്രയെത്ര മലയാളം പഴചോല്ലുകലാണ് മലയാളിയുടെ മാംസ ഭക്ഷണ ശീലത്തെ വെളിവാക്കുന്നതിനായി പ്രചാരത്തിലുള്ളത് ............
അന്യന്റെ ഭക്ഷണ ശീലങ്ങള്‍ പോലും നിര്ണ.യിക്കാനുള്ള അവകാശം ആരെങ്കിലും കവര്ന്നെടുക്കുന്നത് എന്തിനാണ്?
ശാസ്ത്രത്തെ മറച്ചു പിടിച്ചാണ് ബാലിശവും ശാസ്ത്രത്തിനു നിരക്കാത്തതുമായ വാടമുഖങ്ങലുമായി,സസ്യാഹാര പ്രചാരണത്തിന്റെയും പ്രകൃതി ചീക്സയുറെയും പേരില്‍ മാംസഭാക്ഷനത്തിനെതിരെ ചില വിഭാഗങ്ങള്‍ രംഗത്തെത്തുന്നത് അതിനു ചില ഉദാഹരണങ്ങള്‍ ....
''പശുവും മനുഷ്യനും പ്രകൃതി പരമായി സസ്യഭുക്കുകളാണ്.കാരണം,അവയുടെ കുടലിന്റെ നീളം തുല്യമാണ്.മാംസ ഭുക്കായ സിംഹത്തിന്റെ കുടലിന് നീളം കുറവാണ്.മനുഷ്യര്‍ക്ക് കൊമ്പല്ലില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കാണ്.മനുഷ്യര്‍ക്ക് മാര്‍ജാരവര്‍ഗത്തെപോലെ ഉള്ളിലേയ്ക്ക് വലിക്കാവുന്ന നഖങ്ങളില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കാണ്.
എന്നാല്‍ മാംസപ്രിയറില്‍ ചില മിടുക്കന്മാര്‍ ഇതുനുള്ള ഇതിനെ നേരിടുനത് ഇങ്ങനെയാണ് ...
മനുഷ്യര്‍ക്ക് പശുവിനെ പോലെ കുളംപില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കല്ല,മനുഷ്യന്റെ ആമാശയത്തിന് പശുവിനെ പോലെ നാല് അറകളില്ല,മനുഷ്യന്‍ അയവേട്ടാറുമില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കല്ല,കൊമ്പല്ല് മനുഷ്യര്‍ക്ക് ഉണ്ട്ട് ..മനുഷ്യന്‍ മാംസഭുക്ക്കൂടിയാണ് ..എന്നു അതെ ശാസ്ത്രമാനദണ്ടങ്ങള്‍ വെച്ചു മറുപടി പറയാറുമുണ്ട് ..
ഹിന്ദുത്വ ദേശീയതയുടെ വക്താക്കളാണ് ആദ്യമായി ഇന്ത്യയില്‍ നമ്മുടെ ഭക്ഷനതളികയിലും അക്രമാസക്ത അധിനിവേശം നടത്തിയത് പശുമാംസ നിരോധം ഇന്ത്യയിലെ പലസംസ്ത്താനങ്ങളിലും വൈകാരികമായ ഒരു നിയമമാണ് 'ബ്രാഹ്മണമെനു'വത്രേ ഇന്ത്യയിലെ 'ഐഡിയല്‍ ഫുഡ്',അതിലും തമാശയുണ്ട് .പശുവില്‍ നിന്നും ലഭിക്കുന്ന പാലും പാലുല്പന്നങ്ങളും ഇവര്‍ക്ക് വെജിറ്റേറിയന്‍ ഫുഡിന്റെ പരിതിയിലും...
യഥാര്ത്ഥ ത്തില്‍ ഫാഷിസത്തിന്റെ മറ്റെല്ലാവാദമുഖങ്ങളെയും പോലെതന്നെ ചരിത്രപരമായോ വസ്തുതാപരമായോ യാതൊരു അടിത്തറയും ഇല്ലാത്തതാണ് അവരുടെ മാംസാഹാര വിരോധവും.മനുഷ്യന്‍ ചരിത്രത്തില്‍ എന്നും മിശ്രഭുക്കായിരുന്നു എന്നതിന് രേഖപെടുത്തപെട്ട തെളിവുകള്‍ ധാരാളമാണ്.
മനുഷ്യന്റെ ഭക്ഷണ ശീലങ്ങള്‍ നിര്ണനയിക്കാന്‍ ഏറ്റവും അര്ഹമായത് ആരോഗ്യ ശാസ്ത്രമാണ് ഇന്ത്യയിലാകട്ടെ വളെരെ അംഗീകാരമുള്ള തനത് ചികില്സാാ ശാസ്ത്രമായ ആയുര്വേഗദം ഒരു ‘ഉപവേദം’ എന്ന രീതിയില്‍ തന്നെ ആധികാരികമായി മാംസഭാക്ഷനത്തെ എങ്ങനെ നോക്കികാനുന്നു എന്നത് ഏറ്റവും പ്രസക്തമാണ്.
ഓരോ ഋതുവിലും നാം എന്ത് കഴിക്കണംഎന്ന്കാലാവസ്തയ്ക്കനുസരിച്ച്ചു വിവരിക്കുന്ന അഷ്ടാംഗഹൃദയം എന്ന ആധികാരിക ആയുര്വേിദ ഗ്രന്ഥത്തില്‍ മാംസ ഭക്ഷണത്തെ കുറിച്ചുള്ള പരാമര്ശനങ്ങള്‍ ശ്രദ്ധയോമാണ്. ആറു ഋതുക്കളിലും മാംസം കഴിക്കണമെന്ന് ആയുര്വേരദം ഈ അധ്യായത്തില്‍ വിധിക്കുന്നു.ഹേമന്ത-ശിശിര ഋതുക്കളില്‍ പുഷ്ടിയുള്ള മാംസവും വസന്ത ഋതുവില്‍ ശൂലത്തില്‍ കോര്ത്തു വേവിച്ച മാംസവും ഗ്രീഷ്മത്ത്തില്‍ ജംഗല മാംസക്കറി കൂട്ടി വെളുത്ത ചെന്നലരി ചോറും വര്ഷു- ശരത് ഋതുക്കളില്‍ ജംഗല മാംസവും കഴിക്കണമെന്ന് ഋതുച്ചര്യ അധ്യായത്തിലൂടെ ആയുര്വേിദം നിര്ദേെശിക്കുന്നു. മൃഗങ്ങളുടെ കൊഴുപ്പും മജ്ജയും ആയുര്വേിദത്തിലെ ‘ചതുര്‍ സ്നേഹം’ എന്നാ വിഭാഗത്തില്‍ നെയ്യിനും തൈലത്തിനും ഒപ്പം സ്നേഹപാനം എന്നാ ചീക്സയില്‍ വിധിക്കുന്നതാണ്.മാംസത്തെ,കൃശതയുടെ ചീക്സയിലെ ഏറ്റവും പ്രധാന മരുന്നായിട്ടാണ് ആയുര്‍വേദത്തില്‍ പരിച്ചയപെടുത്തുന്നത്..
പിന്നെ അന്യന്റെ ഭക്ഷണ ശീലങ്ങള്‍ പോലും നിയന്ത്രിക്കുന്ന അല്ലങ്കില്‍ മനുഷ്യന്റെ ഭക്ഷണ തളികയില്‍ എന്ത് വിളമ്പണം അഥവാ മാംസ്യമാണോ പച്ച്ചക്കരിയാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ആഹരിക്കുന്നവനുല്ലതാണ് അല്ലാതെ അത് വേറൊരാള്‍ കവര്ന്നെടുക്കുന്നത് എന്തിനാണ്.എനിക്ക് സസ്യാഹാരത്തോടപ്പം ഗോമാംസവും കഴിക്കനമെന്നുന്ടങ്കില്‍ എന്നെ എന്തിനു തടയണം
ഞാന്‍ അഷ്കര്‍ തൊളിക്കോട്.. മനസ്സിലുള്ളത് പകര്‍ത്തുവാന്‍ കഴിയാതെ വിഷമിക്കുന്നവന്
December 31, 2010
ഗാന്ധി തല(മുറ)കള്‍ക്ക് എന്തു പറ്റി???
മഹാത്മാഗാന്ധിയുടെ യാതാര്ഥ്ത പിന്ഗാമികളെന്നു അവകാശപ്പെടുന്ന അഭിനവ കൊണ്ഗ്രസുകാര്ക്ക് ഇതെന്തുപറ്റി,,നാളിതുവരെയായി ഗാന്ധിജിയെപ്പോലെ നഗ്നപാദനോ,അര്ദ്ധ നഗ്നനോ ആയി ലള്തജീവിതം നയിക്കാന്‍ ഇന്ത്യയിലെ ഒരു കൊണ്ഗ്രസ്സുകാരനും ശ്രമിച്ച്ചതായി ചരിത്രമില്ല ..
അത്രയ്ക്ക് ആര്ഭാടമില്ലന്കിലും ജവഹര്ലാംല്‍ നെഹ്‌റു മുതല്‍ മന്മോഹന്സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും അത്യാവശ്യകാര്യങ്ങള്ക്കൊരക്കെ ഖജനാവിലേയ്ക്ക് ഒരെത്തിനോട്ടം നടത്താതിരുന്നിട്ടില്ല
ക്രിക്കടിലൂറെ അഴിമതി നടത്തി അവസാനം കസെര വിട്ട്കാമുകിയോടാത്ത് ഇറങ്ങിപോകെന്ടിവന്ന നമ്മുടെ ഡല്ഹിി നായരും കേരളരാഷ്ട്രീയത്തിലെ കാമുകനുമായ ശശിതരൂര്‍,,മന്ത്രിക്കസേരയിലിരുന്നാല്‍ നേടാന്‍ പറ്റാത്തത് അത്രയും ഓടിയും ചാടിയും നേടി അവസാനം ദല്ഹി യിലെ ഗയിംസ് വില്ലേജില്‍ ഓടിത്തളര്ന്ന താരത്തെ പോലെ വിയര്ത്തിരിക്കുന്ന കല്മാ ഡിയും ,,
ബിജെപ്പിക്കാര്‍ ശവപ്പെട്ടിയില്‍ കുംഭകോണം നടത്തി ജവാന്മാരോടു ആദരവ് കാട്ടിയപ്പോള്‍ ,അതിനെ ജയിക്കാനെന്നോണം ആദരശ് ഫ്ലാറ്റില്‍ പോലും അഴിമതി നടത്തി ജവാന്മാരെ ബഹുമാനിച്ച പാവം നമ്മുടെ ചവ്ഹാനും അടങ്ങുന്ന അഭിനവ കൊണ്ഗ്രസുകാര് ഗാന്ധിമാര്ഗംത കാറ്റില്‍ പരത്തിയവരില്‍ ചിലര്‍ മാത്രം .....
കള്ളനെപ്പോലെതന്നെ കള്ളന് കഞ്ഞി വെയ്ക്കുന്നവനും കുറ്റക്ക്കാരനാണന്നിരിക്കെ,,സ്വതന്ത്ര ഇന്ത്യ കണ്ട ഏററവും വലിയ അഴിമതി നടത്തിയ രാജയെ ചെവിക്ക് പിടിച്ച് പുറത്താക്കാന്‍ കൊണ്ഗ്രസുകാര്‍ എന്തുകൊന്റ്റ് ഇത്രയും താമസിച്ചു ....തരൂരിനെയും,കല്മാ,ഡിയെയും ,ചവ്ഹാനെയും അടിച്ച വടി കൊണ്ഗ്രസുകാര്ക്ക് നഷ്ടപെട്ടത് കൊണ്ടല്ല .മറിച്ച് അതു മുന്നണി സമവാക്യങ്ങള്‍ മാറിമറിയും എന്നുള്ള ഭയത്താലാനന്നു ഇതു കൊണ്ഗ്രസുകാരനും സമ്മതിക്കേണ്ടി വരും..
നമ്മുടെ കോടതി പോലും വിമര്ശിണച്ചു,,,,നമ്മുടെ പ്രധാനമന്ത്രിയെ ............ഇത് കോണ്ഗ്രസ്സിന് ഒരു തീരാ കളങ്കം തന്നെയാണ് .....ഈ കളങ്കം കഴുകി കളയാന്‍ ലോകത്തിലെ ധീരരായ വനിതാ നേതാക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ‘അന്റോണിയോ ആല്ബിിനാ മൈനോ ‘’എന്ന സോണിയാ ഗാന്ധി ഇനി കുറച്ച് കൂടുതല്‍ കഷ്ടപെടുനത് നമുക്ക് കാണേണ്ടിവരും.............................
സംഘാടകന്‍,നേതാവ്,പൊതുപ്രവര്‍ത്തകന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം. കോമണ്‍വെല്‍ത്ത് ഗയിംസ് എന്ന കായിക മാമാങ്കം കേന്കെമാമാക്കുന്നതിനായി ഡല്‍ഹിയെ ഒന്നടക്കം 'ന്യൂ'ഡല്‍ഹിയാക്കി മോടി പിടിപ്പിക്കാന്‍ രാവും പകലും അന്നവും വെള്ളവും വെടിഞ്ഞു ഓടിയും ചാടിയും നടന്നുമൊക്കെ അധ്വാനിച്ച ആളാണ് സുരേഷ് കല്മാടിയെന്ന തഴക്കവും പഴക്കവും ചെന്ന കൊണ്ഗ്രസുകാരന്‍..
ഗയിംസ് ആവശ്യത്തിനായി നാന്നൂറ് രൂപ വിലയുള്ള ടിഷ്യൂ പേപ്പര്‍ വെറും നാലായിരം രൂപ മാത്രം കൊടുത്താണ് ഈ പാവം വാങ്ങിയിരിക്കുന്നത്. പതിനായിരം രൂപയ്ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന റെഫിജരേറ്റര്‍ വെറും നാല്പത്തി രണ്ടായിരം രൂപ മാത്രം കൊടുത്ത് ആണ് ഈ പുള്ളിക്കാരന്‍ വാടകയ്ക്ക് എടുത്തത്. ഒരു കസേരയ്ക്ക് വാടക വെറും എട്ടായിരം രൂപ നോക്കൂ എത്ര കഷ്ടപെട്ടും എത്ര ലഫത്തിലുമാണ് കല്‍മാഡി ഓരോന്നും ചെയ്തത്. നാല്‍പതിനായിരം കോടി രൂപ ഫണ്ടിനത്തില്‍ കൈപ്പറ്റിയിട്ടുന്റെന്കില്‍ അത്രയും രൂപ ചിലവായതിനുള്ള കണക്കുകളും ഈ പാവത്തിന്റെ കൈലുന്ടു..പാവം അയാള്‍ വണ്ടി കാശു പോലും വാങ്ങിയിട്ടില്ല .......പാവം...
എന്നിട്ടും ചിലര്‍ അദേഹത്തിന്റെ പേരില്‍ അഴിമതി ആരോപണങ്ങളുമായി വന്നിരിക്കുന്നു ..ഇതിനെ അസൂയയെന്നല്ലാതെ എന്ത് പറയാന്‍...
കോമണ്‍ വെല്‍ത്ത് ഗയിമിസില്‍ എല്ലാവര്ക്കും കൂടി കൈയിട്ടു വാരുവാനുള്ള അവസരം കല്‍മാഡി നല്‍കാതെ അതെല്ലാം സ്വയം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് എല്ലാവരും കല്മാടിക്കെതിരെ കുതിര കയറുന്നത് .....ഇനിയെങ്കിലും കല്‍മാഡി എല്ലാ പേര്‍ക്കും ഷെയര്‍ കൊടുത്ത് പ്രശ്നം ഒതുക്കി തീര്‍ത്താല്‍ മതിയായിരുന്നു....
കുറച്ച് നാളുകള്ക്ക്ന മുന്പ് നമ്മുടെ നാട്ടില്‍ രാത്രി സൂര്യനുടിച്ച്ചപ്പോള്‍ ഒരാളെ ജനം കൈയോടെ പിടികൂടി പോലീസിലെല്പ്പി ച്ച്ചിരുന്നു ..ആദ്യം പല ചാനല്‍ ചര്ച്ചപകളിലും വാ തോരാതെ പ്രസംഗിച്ചിരുന ടി യാന്‍, പേര് പറയില്ല വേണമെങ്കില്‍ ഒരു ക്ലൂ തരാം തന്റെ ജീവിതത്തില്‍ നടക്കില്ല എന്നു അറിയാവുന്ന മുഖ്യമന്ത്രി പദവി സിനിമയില്‍ അഭിനയിച്ചു സായൂജ്യമടഞ്ഞയാലാണ്........
ചാനല്‍ ചര്ച്ച.കളില്‍ എതിരാളിയെ തന്റെ വാക് ചാതുരി കൊണ്ടു മലര്ത്തിയടിച്ച്ചിരുന്ന ഈ മഹാന്‍ പക്ഷെ അന്നു മിണ്ടാന്‍ കഴിയാതെ വിഷമിച്ചിരുന്ന ഈ മഹാന്റെ മുഖം അത്ര പെട്ടന്ന് കേരള ജനത മറക്കുമെന്ന് തോന്നുന്നില്ല ..ഇനിയും മനസിലാകാത്തവര്ക്ക് ഒരു ക്ലൂ കൂടി തരാം .പണ്ടു ഇതെയാളിനു തലസ്ത്ഹനത്ത് വെച്ചു ഉടു മുണ്ട് നഷ്ടപെട്ടിട്ട്ടുന്ട്...അന്ന് കോണ്ഗ്രസ് ആ മുണ്ട് തിരികെ കൊടുത്തത് കൊണ്ട്ട് അന്ന് ജനം പിടികൂടിയപ്പോള്‍ ആ മുണ്ട് കൊണ്ട്ട് മുഖം മരയ്ക്കാനായി...
പക്ഷെ ഇപ്പോളോ അതെ മഹാന്‍ വീണ്ടും ചാനല്‍ ചര്ച്ചമകളില്‍ കോണ്ഗ്രസ് വക്ത്താവായി ചാരിത്ര്യം പ്രസംഗിക്കുന്നു .ഈ കോണ്ഗ്രസിന് ഇതെന്തുപറ്റി???
ഇത് കാണുമ്പോള്‍ പണ്ടു ഞാന്‍ കൊണ്ഗ്രസുകാരനായിരുന്നപ്പോള്‍ എതിരാളികളെ വിളിച്ചു കളിയാക്കിയിരുന്ന ഒരു മുദ്രാവക്യമുന്റ്റ് അത് പക്ഷെ ഇന്ന് കൊണ്ഗ്രസിനെതിരെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്
‘’’അയ്യയ്യേ ഇത് നാണക്കേട് ...അയ്യയ്യേ ഇത് മാനക്കേട് ‘’’
അത്രയ്ക്ക് ആര്ഭാടമില്ലന്കിലും ജവഹര്ലാംല്‍ നെഹ്‌റു മുതല്‍ മന്മോഹന്സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും അത്യാവശ്യകാര്യങ്ങള്ക്കൊരക്കെ ഖജനാവിലേയ്ക്ക് ഒരെത്തിനോട്ടം നടത്താതിരുന്നിട്ടില്ല
ക്രിക്കടിലൂറെ അഴിമതി നടത്തി അവസാനം കസെര വിട്ട്കാമുകിയോടാത്ത് ഇറങ്ങിപോകെന്ടിവന്ന നമ്മുടെ ഡല്ഹിി നായരും കേരളരാഷ്ട്രീയത്തിലെ കാമുകനുമായ ശശിതരൂര്‍,,മന്ത്രിക്കസേരയിലിരുന്നാല്‍ നേടാന്‍ പറ്റാത്തത് അത്രയും ഓടിയും ചാടിയും നേടി അവസാനം ദല്ഹി യിലെ ഗയിംസ് വില്ലേജില്‍ ഓടിത്തളര്ന്ന താരത്തെ പോലെ വിയര്ത്തിരിക്കുന്ന കല്മാ ഡിയും ,,
ബിജെപ്പിക്കാര്‍ ശവപ്പെട്ടിയില്‍ കുംഭകോണം നടത്തി ജവാന്മാരോടു ആദരവ് കാട്ടിയപ്പോള്‍ ,അതിനെ ജയിക്കാനെന്നോണം ആദരശ് ഫ്ലാറ്റില്‍ പോലും അഴിമതി നടത്തി ജവാന്മാരെ ബഹുമാനിച്ച പാവം നമ്മുടെ ചവ്ഹാനും അടങ്ങുന്ന അഭിനവ കൊണ്ഗ്രസുകാര് ഗാന്ധിമാര്ഗംത കാറ്റില്‍ പരത്തിയവരില്‍ ചിലര്‍ മാത്രം .....
കള്ളനെപ്പോലെതന്നെ കള്ളന് കഞ്ഞി വെയ്ക്കുന്നവനും കുറ്റക്ക്കാരനാണന്നിരിക്കെ,,സ്വതന്ത്ര ഇന്ത്യ കണ്ട ഏററവും വലിയ അഴിമതി നടത്തിയ രാജയെ ചെവിക്ക് പിടിച്ച് പുറത്താക്കാന്‍ കൊണ്ഗ്രസുകാര്‍ എന്തുകൊന്റ്റ് ഇത്രയും താമസിച്ചു ....തരൂരിനെയും,കല്മാ,ഡിയെയും ,ചവ്ഹാനെയും അടിച്ച വടി കൊണ്ഗ്രസുകാര്ക്ക് നഷ്ടപെട്ടത് കൊണ്ടല്ല .മറിച്ച് അതു മുന്നണി സമവാക്യങ്ങള്‍ മാറിമറിയും എന്നുള്ള ഭയത്താലാനന്നു ഇതു കൊണ്ഗ്രസുകാരനും സമ്മതിക്കേണ്ടി വരും..
നമ്മുടെ കോടതി പോലും വിമര്ശിണച്ചു,,,,നമ്മുടെ പ്രധാനമന്ത്രിയെ ............ഇത് കോണ്ഗ്രസ്സിന് ഒരു തീരാ കളങ്കം തന്നെയാണ് .....ഈ കളങ്കം കഴുകി കളയാന്‍ ലോകത്തിലെ ധീരരായ വനിതാ നേതാക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ‘അന്റോണിയോ ആല്ബിിനാ മൈനോ ‘’എന്ന സോണിയാ ഗാന്ധി ഇനി കുറച്ച് കൂടുതല്‍ കഷ്ടപെടുനത് നമുക്ക് കാണേണ്ടിവരും.............................
സംഘാടകന്‍,നേതാവ്,പൊതുപ്രവര്‍ത്തകന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം. കോമണ്‍വെല്‍ത്ത് ഗയിംസ് എന്ന കായിക മാമാങ്കം കേന്കെമാമാക്കുന്നതിനായി ഡല്‍ഹിയെ ഒന്നടക്കം 'ന്യൂ'ഡല്‍ഹിയാക്കി മോടി പിടിപ്പിക്കാന്‍ രാവും പകലും അന്നവും വെള്ളവും വെടിഞ്ഞു ഓടിയും ചാടിയും നടന്നുമൊക്കെ അധ്വാനിച്ച ആളാണ് സുരേഷ് കല്മാടിയെന്ന തഴക്കവും പഴക്കവും ചെന്ന കൊണ്ഗ്രസുകാരന്‍..
ഗയിംസ് ആവശ്യത്തിനായി നാന്നൂറ് രൂപ വിലയുള്ള ടിഷ്യൂ പേപ്പര്‍ വെറും നാലായിരം രൂപ മാത്രം കൊടുത്താണ് ഈ പാവം വാങ്ങിയിരിക്കുന്നത്. പതിനായിരം രൂപയ്ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന റെഫിജരേറ്റര്‍ വെറും നാല്പത്തി രണ്ടായിരം രൂപ മാത്രം കൊടുത്ത് ആണ് ഈ പുള്ളിക്കാരന്‍ വാടകയ്ക്ക് എടുത്തത്. ഒരു കസേരയ്ക്ക് വാടക വെറും എട്ടായിരം രൂപ നോക്കൂ എത്ര കഷ്ടപെട്ടും എത്ര ലഫത്തിലുമാണ് കല്‍മാഡി ഓരോന്നും ചെയ്തത്. നാല്‍പതിനായിരം കോടി രൂപ ഫണ്ടിനത്തില്‍ കൈപ്പറ്റിയിട്ടുന്റെന്കില്‍ അത്രയും രൂപ ചിലവായതിനുള്ള കണക്കുകളും ഈ പാവത്തിന്റെ കൈലുന്ടു..പാവം അയാള്‍ വണ്ടി കാശു പോലും വാങ്ങിയിട്ടില്ല .......പാവം...
എന്നിട്ടും ചിലര്‍ അദേഹത്തിന്റെ പേരില്‍ അഴിമതി ആരോപണങ്ങളുമായി വന്നിരിക്കുന്നു ..ഇതിനെ അസൂയയെന്നല്ലാതെ എന്ത് പറയാന്‍...
കോമണ്‍ വെല്‍ത്ത് ഗയിമിസില്‍ എല്ലാവര്ക്കും കൂടി കൈയിട്ടു വാരുവാനുള്ള അവസരം കല്‍മാഡി നല്‍കാതെ അതെല്ലാം സ്വയം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് എല്ലാവരും കല്മാടിക്കെതിരെ കുതിര കയറുന്നത് .....ഇനിയെങ്കിലും കല്‍മാഡി എല്ലാ പേര്‍ക്കും ഷെയര്‍ കൊടുത്ത് പ്രശ്നം ഒതുക്കി തീര്‍ത്താല്‍ മതിയായിരുന്നു....
കുറച്ച് നാളുകള്ക്ക്ന മുന്പ് നമ്മുടെ നാട്ടില്‍ രാത്രി സൂര്യനുടിച്ച്ചപ്പോള്‍ ഒരാളെ ജനം കൈയോടെ പിടികൂടി പോലീസിലെല്പ്പി ച്ച്ചിരുന്നു ..ആദ്യം പല ചാനല്‍ ചര്ച്ചപകളിലും വാ തോരാതെ പ്രസംഗിച്ചിരുന ടി യാന്‍, പേര് പറയില്ല വേണമെങ്കില്‍ ഒരു ക്ലൂ തരാം തന്റെ ജീവിതത്തില്‍ നടക്കില്ല എന്നു അറിയാവുന്ന മുഖ്യമന്ത്രി പദവി സിനിമയില്‍ അഭിനയിച്ചു സായൂജ്യമടഞ്ഞയാലാണ്........
ചാനല്‍ ചര്ച്ച.കളില്‍ എതിരാളിയെ തന്റെ വാക് ചാതുരി കൊണ്ടു മലര്ത്തിയടിച്ച്ചിരുന്ന ഈ മഹാന്‍ പക്ഷെ അന്നു മിണ്ടാന്‍ കഴിയാതെ വിഷമിച്ചിരുന്ന ഈ മഹാന്റെ മുഖം അത്ര പെട്ടന്ന് കേരള ജനത മറക്കുമെന്ന് തോന്നുന്നില്ല ..ഇനിയും മനസിലാകാത്തവര്ക്ക് ഒരു ക്ലൂ കൂടി തരാം .പണ്ടു ഇതെയാളിനു തലസ്ത്ഹനത്ത് വെച്ചു ഉടു മുണ്ട് നഷ്ടപെട്ടിട്ട്ടുന്ട്...അന്ന് കോണ്ഗ്രസ് ആ മുണ്ട് തിരികെ കൊടുത്തത് കൊണ്ട്ട് അന്ന് ജനം പിടികൂടിയപ്പോള്‍ ആ മുണ്ട് കൊണ്ട്ട് മുഖം മരയ്ക്കാനായി...
പക്ഷെ ഇപ്പോളോ അതെ മഹാന്‍ വീണ്ടും ചാനല്‍ ചര്ച്ചമകളില്‍ കോണ്ഗ്രസ് വക്ത്താവായി ചാരിത്ര്യം പ്രസംഗിക്കുന്നു .ഈ കോണ്ഗ്രസിന് ഇതെന്തുപറ്റി???
ഇത് കാണുമ്പോള്‍ പണ്ടു ഞാന്‍ കൊണ്ഗ്രസുകാരനായിരുന്നപ്പോള്‍ എതിരാളികളെ വിളിച്ചു കളിയാക്കിയിരുന്ന ഒരു മുദ്രാവക്യമുന്റ്റ് അത് പക്ഷെ ഇന്ന് കൊണ്ഗ്രസിനെതിരെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്
‘’’അയ്യയ്യേ ഇത് നാണക്കേട് ...അയ്യയ്യേ ഇത് മാനക്കേട് ‘’’
ഇനിയെങ്കിലും മുരളിയെ തിരിച്ചെടുക്കൂ...പ്ലീസ്
കരുണാകരന്‍ യാത്രയായി .അതോടെ മുരളി എന്ന രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയ ജീവിതവും യാത്രയാവുമോ? ഇനി മുരളിക്ക് വേണ്ടി ഹൈക്കമാന്റിനോട് ആഞ്ഞാപിക്കാന്‍,, ഇന്ദിരാ ഭവന്റൊ ചുവരുകളെ വിറപ്പിക്കാന്‍ ഇനി കരുണാകരന്‍ ഇല്ല .
ആതുകൊണ്ടു മുരളിയുടെ കോണ്ഗ്രസ് പുനര്‍ പ്രവേശം ഒരു അടഞ്ഞ അദ്ധ്യായം ആകുമോ?
മുണ്ട് ഊരിയെറിഞ്ഞ അവസാനം ആ മുണ്ട് തലയിലിട്ട് നാണം മറയ്ക്കെണ്ടി വന്ന ഉണ്ണിത്താനെ തിരിച്ചെടുക്കാമെങ്കില്‍ പിന്നെ മുരളിയുടെ കാര്യത്തില്‍ എന്താണ് ഇത്ര താമസം .
എതിര്‍ പാളയത്തില്‍ ചെന്ന് നിന്ന് കൊണ്ഗ്രസിനെ കുറ്റം പറഞ്ഞതാണ് കാര്യമെന്കില്‍ ഇന്ന് കൊണ്ഗ്രസുകാരില്‍ പലരും ഇന്ദിരാ ഭവനില്‍ നിന്നും ഐ.സി.സി.യില്‍ നിന്നും മൂട്ടിലെ പൊടിയും തട്ടി ഇറങ്ങി പോകേണ്ടി വരുമല്ലോ
മുരളിയെ കൊണ്ഗ്രസില്‍ എത്തിക്കണം എന്നുള്ളത് കരുണാകരന്റെ അതിയായ ആഗ്രഹമായിരുന്നു അത് കരുണാകരന്‍ കേരളം തൊട്ടു ഡല്‍ഹി വരെ ചെന്ന് പറയുകയും ചെയ്തു .എന്നാല്‍ അന്നൊന്നും അത് അംഗീകരിക്കാന്‍,,,,ഇന്ന് നാവു തുറന്നാല്‍ 'കരുണാകരന്‍ അതായിരുന്നു എന്നും ഇതായിരുന്നു എന്നും കരുണാകരന്‍ കോണ്ഗ്രസിന്റെ ആത്മാവ് ആയിരുന്നു പറയുന്നവര്‍ എല്ലാം കരുണാകരന്റെ വാക്കുകളെ ഒരു ഫുട്ബോള്‍ കണക്കെ കാലുകൊണ്ട് തട്ടി തെരിപ്പിക്കുന്നതാണ് കണ്ടത്. ഐഇനി മുരളിക്ക് വേണ്ടി വാദിക്കാന്‍ കരുനാകരനില്ല ....ഇനി അത് ചെയ്യേണ്ടത് കരുണാകരന്റെ തണലില്‍ വളര്‍ന്നവരാണ്...മുരളിയുടെ കാര്യത്തില്‍ ഡല്‍ഹി ഹൈക്കാമാന്ടല്ല കേരള ഹൈക്കമാന്റ് ആണ് തീരുമാനം ആദ്യം എടുക്കേണ്ടത്...കരുണാകരന്‍ വളര്‍ത്തി കൊണ്ടു വന്ന തോമസിനെ പോലുള്ളവര്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനാല്‍ ദയവായി ആരും അദ്ദേഹത്തെ ശല്യം ചെയ്യരുത്. മറിച്ച് കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കരുണാകരനെ കുറിച്ച് പറയുന്നത്തില്‍ ആത്മാര്‍ഥത ഉണ്ടങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം അത് നടപ്പിലാക്കൂ...ഇനിയെങ്കിലും മുരളിയെ തിരിച്ചെടുക്കൂ ..പ്ലീസ്
ആതുകൊണ്ടു മുരളിയുടെ കോണ്ഗ്രസ് പുനര്‍ പ്രവേശം ഒരു അടഞ്ഞ അദ്ധ്യായം ആകുമോ?
മുണ്ട് ഊരിയെറിഞ്ഞ അവസാനം ആ മുണ്ട് തലയിലിട്ട് നാണം മറയ്ക്കെണ്ടി വന്ന ഉണ്ണിത്താനെ തിരിച്ചെടുക്കാമെങ്കില്‍ പിന്നെ മുരളിയുടെ കാര്യത്തില്‍ എന്താണ് ഇത്ര താമസം .
എതിര്‍ പാളയത്തില്‍ ചെന്ന് നിന്ന് കൊണ്ഗ്രസിനെ കുറ്റം പറഞ്ഞതാണ് കാര്യമെന്കില്‍ ഇന്ന് കൊണ്ഗ്രസുകാരില്‍ പലരും ഇന്ദിരാ ഭവനില്‍ നിന്നും ഐ.സി.സി.യില്‍ നിന്നും മൂട്ടിലെ പൊടിയും തട്ടി ഇറങ്ങി പോകേണ്ടി വരുമല്ലോ
മുരളിയെ കൊണ്ഗ്രസില്‍ എത്തിക്കണം എന്നുള്ളത് കരുണാകരന്റെ അതിയായ ആഗ്രഹമായിരുന്നു അത് കരുണാകരന്‍ കേരളം തൊട്ടു ഡല്‍ഹി വരെ ചെന്ന് പറയുകയും ചെയ്തു .എന്നാല്‍ അന്നൊന്നും അത് അംഗീകരിക്കാന്‍,,,,ഇന്ന് നാവു തുറന്നാല്‍ 'കരുണാകരന്‍ അതായിരുന്നു എന്നും ഇതായിരുന്നു എന്നും കരുണാകരന്‍ കോണ്ഗ്രസിന്റെ ആത്മാവ് ആയിരുന്നു പറയുന്നവര്‍ എല്ലാം കരുണാകരന്റെ വാക്കുകളെ ഒരു ഫുട്ബോള്‍ കണക്കെ കാലുകൊണ്ട് തട്ടി തെരിപ്പിക്കുന്നതാണ് കണ്ടത്. ഐഇനി മുരളിക്ക് വേണ്ടി വാദിക്കാന്‍ കരുനാകരനില്ല ....ഇനി അത് ചെയ്യേണ്ടത് കരുണാകരന്റെ തണലില്‍ വളര്‍ന്നവരാണ്...മുരളിയുടെ കാര്യത്തില്‍ ഡല്‍ഹി ഹൈക്കാമാന്ടല്ല കേരള ഹൈക്കമാന്റ് ആണ് തീരുമാനം ആദ്യം എടുക്കേണ്ടത്...കരുണാകരന്‍ വളര്‍ത്തി കൊണ്ടു വന്ന തോമസിനെ പോലുള്ളവര്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനാല്‍ ദയവായി ആരും അദ്ദേഹത്തെ ശല്യം ചെയ്യരുത്. മറിച്ച് കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കരുണാകരനെ കുറിച്ച് പറയുന്നത്തില്‍ ആത്മാര്‍ഥത ഉണ്ടങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം അത് നടപ്പിലാക്കൂ...ഇനിയെങ്കിലും മുരളിയെ തിരിച്ചെടുക്കൂ ..പ്ലീസ്
വാര്‍ത്തകള്‍ക്ക് മതമുണ്ടോ?
സംഭവങ്ങള്‍ നിര്‍മ്മിച്ച് വാര്ത്തകലാക്കുന്ന കലയില്‍ പ്രാവീണ്യം നേടിയവരാണ് പ്രമുഖ പത്രങ്ങളിലെ ചില റിപ്പോര്‍ട്ടര്‍മാര്‍. മുസ്ലിം ദളിദ് വിരുദ്ധത എന്നതില്‍ സമാന മനസ്സ് പുലര്‍ത്തുന്നവരാണ് പല പത്ര ലേഖകരും. വംശ വേരിയുടെയും മത വൈരത്തിന്റെയും അടിസ്ഥാനത്തില്‍ സംഭവങ്ങള്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യന്‍ ഭാശാപത്രങ്ങലുറെ പാത തന്നെ മലയാള പത്രങ്ങളും പിന്തുടരാന്‍ തുടങ്ങുന്നത് കൃത്യമായ ഒരപകടനസൂച്ചനയാണ്. മുസ്ലിം ദളിത് വിരോധം മുഖമുദ്രയാക്കിയ ആജ്,അമര്‍-ഉജാല , സന്ദേശ്, സാമ്ന തുടങ്ങിയ ഉത്തരേന്ത്യന്‍ പത്രങ്ങളുടെ പട്ടികയില്‍ മലയാള പത്രങ്ങള്‍ ഇടം പിടിക്കുന്നു എന്നതിനര്‍ത്ഥം നന്മയുടെ അവസാനത്തെ അവശേഷിപ്പുകള്‍ പോലും നമുക്ക് നഷ്ടമാവാന്‍ തുടങ്ങുന്നു എന്ന് തന്നെയാണ്.
നമ്മുടെ മാധ്യമങ്ങള്‍ ഒരു കാലത്ത് വളരെ ആഘോഷമാക്കിയ ഒന്നാണ് ലോ ജിഹാദ് അന്ന് ഫീച്ച്ചരുകളും ചര്ച്ച്ചകലുമായി നമ്മുടെ മാധ്യമ രംഗം നിരഞ്ഞുനിന്നു,, അന്ന് ഒരു വിഭാഗത്തിലെ യുവാക്കളുടെ പ്രതി സ്ഥാനത്ത് നിര്‍ത്തി മാധ്യമങ്ങള്‍ ലൌജിഹാദ് കേരളത്തില്‍ എന്ന് ചാനല്‍ ആങ്കര്മാര്‍ തൊണ്ട പൊട്ടി വിളിച്ചു പറയുകയും പത്രങ്ങള്‍ അവരുടെ പേജുകളില്‍ ഉലക്ക കൊണ്ടു എഴുതുകയും ചെയ്തു. ആള്‍ബങ്ങളിലെ പ്രണയ സീനുകളെ ലൌജിഹാടിന്റെ അടയാളമായി സംപ്രേഷണം ചെയ്തു നമ്മുടെ മാധ്യമങ്ങള്‍ ..
എന്നാല്‍ ലോ ജിഹാദ് എന്നത് സംഘപരിവാരം അവരുടെ ആലയില്‍ നിന്നും വെവേച്ച്ചിടുത്ത്ത ഒരു ബോംബ് ആയിരുന്നു എന്ന് അറിയാമായിട്ടും,, ഇപ്പോള്‍ കോടതി തന്നെ ലൌ ജിഹാദ് എന്നത് കള്ളമായിരുന്നു എന്ന് വ്യകതമാക്കിയപ്പോള്‍ അത് പ്രാധാന്യത്തോടെ നല്‍കുവാന്‍ ഈ പറഞ്ഞ മാധ്യമങ്ങള്‍ ഒന്നും തന്നെ തയ്യാറായില്ല. ഈ രീതിയെ മാധ്യമങ്ങളുടെ ഏതു മുഖത്തെ ആണ് കാണിക്കുന്നത്.
അജ്മീര്‍ സ്ഫോടന കേസില്‍ മലയാളിയായ സുരേഷ് നായര്‍ ഉള്പെട്ടതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇയാളെ സംരക്ഷിക്കുവാനുള്ള മംഗളം ദിനപത്രത്തിലെ തൃശൂര്‍ ലേഖകന്റെ കപടവാദം പൊളിയുന്നു. സംഘപരിവാര പ്രവര്ത്തതകനും സ്ഫോടനത്തില്‍ പങ്കാളിയുമായ സുരേഷ് നായരെ വെള്ള പൂശാനുമുള്ള ശ്രമാണ് പൊലിഞ്ഞത്.
ഇരുപത്തി എട്ടാം തീയതി അജ്മീര്‍ സ്ഫോടനത്തില്‍ ,മലയാളിക്ക് പന്കില്ലന്നു പറഞ്ഞു വലിയ തലകെട്ടോടു കൂടി ഐ ബി യെ ഉദ്ദരിച്ച് ‘’ഞെട്ടിപ്പിക്കുന്ന’’ വാര്ത്തമ പുറത്ത് വിട്ടത്. സ്ഫോടന കേസില്‍ മലയാളി ആയ സുരേഷ് നായര്‍ പ്രതിയായനന്ന പ്രചാരണം തെറ്റാനന്നും ‘സുരേഷ് നയ്യാര്‍ എന്നത് സുരേഷ് നായര്‍ എന്ന് തെറ്റായി ഉദ്ടരിച്ച്ചതാനന്നും എന്നുമാണ് ഐബിയെ ഉദ്ദരിച്ച് ലേഖകന്‍ വാര്ത്തര പടച്ചത്. സ്ഫോടന കേസില്‍ മലയാളികള്‍ ഉള്പെിടെ അഞ്ചു പേര്‍ കൂടി ഉള്പെട്ടിട്ടുന്നു രാജസ്ഥാനിലെ എ ടി എസിനെ ഉദ്ദരിച്ച് പ്രചരണം നടത്തിയതാനന്നും വാര്ത്ത യില്‍ പ്രതിപാദിക്കുന്നു.ഐബിയെ ഉദ്ദരിച്ച് കൊണ്ടു തീവ്രവാദ ബന്ധമുള്ള വാര്ത്താകളെ നിരന്തരം വളച്ചൊടിച്ച് വികലമാക്കുന്ന ഈ ലേഖകന്റെ സ്ഥിരം ശൈലിയാണ് സുരേഷ് നായരെ വെള്ള പൂശിയാതിലും പ്രകടമാകുന്നത് ..
മംഗളം മാത്രമല്ല, ഇക്കാര്യത്തില്‍ മനോരമ ചാനല്‍ ഒട്ടും മോശമായില്ല. ഇന്നലെ ഈ സുരേഷ് നായരുടെ കേരളത്തിലെ സഹോദരിയുടെ വീട്ടിലെത്തി. സുരേഷിന് കേരളവുമായി എപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാന്‍ മനോരമ ചാനല്‍ ഒത്തിരി പാടുപെടുന്നുണ്ടായിരുന്നു. സുരേഷിനെ തിരക്കി കേരളത്തില്‍ വരുന്നത് തന്നെ ഒരു ആന മണ്ടത്തരമാണെന്ന് അധികാരികളെ മനോരമ ഓര്മപ്പെടുത്തുന്നത് കണ്ടാല്‍ സഹതാപം തോന്നും...
ഇപ്പോഴും പാനായികുളം കേസില്‍ തീവ്രവാദം ആരോപിച്ചു നാല് നീളം വെണ്ടയ്ക്ക അക്ഷരങ്ങള്‍ നമ്മുടെ മാധ്യമങ്ങളുടെ ഫ്ലാഷ് ന്യൂസുകളായി നമ്മെ നോക്കി ചിരിക്കുമ്പോള്‍ ഈ വാര്‍ത്ത പത്ര ഓഫീസുകളുടെയും ചാനല്‍ ഓഫീസുകളിലെയും വെസ്റ്റ് ബോക്സില്‍ സുഖ നിദ്രയിലാണ്...
ഈ സംഭവങ്ങളെ കുറിച്ച് ഒരു മാധ്യമങ്ങളും ന്യൂസ് ചര്ച്ച്ചകലാക്കുന്നില്ല ഒരു മാധ്യമവും 'നമ്മള്‍ തമ്മില്‍''എന്നും 'ക്രോസ് ഫയര്‍' ' എന്നും പറഞ്ഞു''നിയന്ത്രണരേഖ''യുമായും ആരും വരുന്നില്ല
അതിന്റെ കാരണവും ലളിതമാണ് ഇതില്‍ പ്രതി 'സുരേഷ് നായരാണ്'' പ്രതി ''അഷ്കര്‍'' അല്ല എന്നതാണ് ..
തിരുവനന്തപുരത്ത് വിമാനത്തില്‍ ബോംബ് കണ്ടെത്തിയ വാര്‍ത്ത് ആദ്യംപുറത്ത് വന്ന ദിവസം കേരള കൗമുദി ഡല്‍ഹി ലേഖകന്‍ ശരത് ലാല്‍ എഴുതിയത്. ഇന്ത്യന്‍ മുജാഹിദ് എന്ന് സംഘടനയുടെ ടെസ്റ്റ് ഡോസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചു എന്നാണ്...
അന്നു തന്നെ ഏഷ്യനെറ്റ് തിരുവനന്തപുരം ബ്യൂറോയും അന്താരാഷ്ട സംഘടനയുടെ ടെസ്‌ററ് ഡോസാണ് ബോംബെന്ന് വിധിയെഴുതി..
മംഗളവും മാതൃഭൂമിയും ഇതേ വാര്‍ത്ത കൂടുതല്‍ പൊലിപ്പിച്ച് കേരളത്തിലെ മുസ്ലിം സംഘടനകളുമായി ചേര്‍ത്തെഴുതി...
ഇന്ത്യവിഷന്റെ ന്യൂസ് അവറില്‍ ബോബ്‌കേസില്‍ പ്രതികള്‍ പിടിയിലായെന്ന് ഫഌഷ് ന്യൂസ് നല്‍കി. അതോടൊപ്പം വാര്‍ത്ത അവതാരകനായിരുന്ന നികേഷ് കുമാര്‍ കേസിലെ പ്രതികളെന്ന് പറഞ്ഞ് മുന്ന് മുസ്ലിം യുവാക്കളുടെ പേരും വാര്‍ത്തയില്‍ പറഞ്ഞു..ദുബായിലേക്ക് കടക്കാനുളള ശ്രമത്തിലാണ് ഇവര്‍പിടിയിലായതെന്നായിരുന്നു ഇന്ത്യവിഷന്‍ ലേഖകന്റെ കണ്ടെത്തല്‍.....
ഈ വാര്‍ത്ത നല്‍കിയ ശരത്‌ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍ എ ബി വി പി നേതാക്കളായിരുന്നു എന്നറിയുമ്പോഴാണ് സംഘപരിവാരത്തിന്റെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ സംഘബലം പിടികിട്ടുക..
കേരളത്തില്‍ ദലിത് തീവ്രവാദ സംഘടനയെന്ന് ആദ്യമായി വാര്‍ത്തയെഴുതിയത് ദീപിക റിപോര്‍ട്ടര്‍ എം ജെ ശ്രീജിത്തായിരുന്നു. എ ബി വി പിയുടെ കോട്ടയായ എം ജി കോളേജിലെ നേതാവായിരുന്നു ഈ മഹാന്‍..അവിടത്തെ യുനിയന്‍ ഭാരവാഹിയും...ഇപ്പോള്‍ അന്തിയുറക്കം തലസ്ഥാനത്തെ ആര്‍ എസ് എസ് ഓഫിസിലും....(ഇടക്ക് ശിവസേനയുടെ ഹോസ്റ്റലിലും)
എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ ഒന്നും തന്നെ ആ പ്രതിയുടെ തീവ്രവാദബന്ധം ചര്‍ച്ചചെയ്തില്ല.. വിമാനത്തില്‍ ബോംബ് വെച്ചത് പോലീസ് കണ്ട അന്ന് മുതല്‍ ഒരു തീവ്രവാദ ആഘോഷം നടത്തിയ മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ സംഭവത്തില്‍ ഒരു മുസ്ലിം പേര് വീണു കിട്ടാന്‍ പ്രാര്തിക്കുകയായിരുന്നു എന്നാല്‍ അവസാനം യഥാര്‍ത്ഥ പ്രതി മുസ്ലിം അല്ല എന്ന് വന്നപ്പോള്‍ അന്ന് വരെ തൊണ്ട തുറന്നു തീവ്രവാദം എന്ന് വിളിച്ച്ചിരുന്നവര്‍ ഒരു ദിവസം കൊണ്ടു മറുകരണം ചാടി എങ്ങേനെയെന്കിലും ആ വാര്‍ത്തയെ അവസാനിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു.ആരും അദേഹത്തിന്റെ തീവ്രവാദ ബന്ധങ്ങളിലെയ്ക്ക് കാമറയും കൊണ്ടു പോയില്ല ,,മറിച്ച് മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും ഒരേപോലെ എഴുതി പാവത്തിന് മാനസീകരോഗമാണെന്ന് ........അതോടെ എല്ലാം അവസാനിച്ചു......(ആര്‍ എസ് എസിനെ വിമര്‍ശിച്ച് വാര്‍ത്തയെഴുതിയാല്‍ ചിലപ്പോ പ്രസ് ക്ലബില്‍ കേറാന്‍ കഴിയില്ല,....ആര്‍ എസ് എസിന്റെ ദേശിയ നേതാവ് വന്നപ്പോള്‍ അയാളെ കെട്ടിപിടിക്കാല്‍ പ്രസ്‌ക്ലബിലെ നീണ്ട ക്യു കണ്ട് A b v p ഓഫിസാണെന്ന് തെറ്റിദ്ധരിച്ചു ........)
ഇതാണ് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തനം...ദലിതന്‍ മാധ്യമ ശ്രദ്ധനേടാന്‍ ആളെ വെട്ടികൊല്ലുമെന്ന് കഥമെനയും...ആര്‍ എസ് എസ് കാരന്‍ വിമാനത്തില്‍ ബോബ് വച്ചാല്‍ മാനസികരോഗിയും. നമ്മുടെ വാര്‍ത്തകള്‍ക്ക് മതമുണ്ടോ അതോ മാധ്യമങ്ങള്‍ക്കോ?അതോ മാധ്യമങ്ങള്‍ക്ക് വേണ്ടി തൂലിക ചാലിപ്പിക്കുന്നവ്ര്‍ക്കോ????
നമ്മുടെ മാധ്യമങ്ങള്‍ ഒരു കാലത്ത് വളരെ ആഘോഷമാക്കിയ ഒന്നാണ് ലോ ജിഹാദ് അന്ന് ഫീച്ച്ചരുകളും ചര്ച്ച്ചകലുമായി നമ്മുടെ മാധ്യമ രംഗം നിരഞ്ഞുനിന്നു,, അന്ന് ഒരു വിഭാഗത്തിലെ യുവാക്കളുടെ പ്രതി സ്ഥാനത്ത് നിര്‍ത്തി മാധ്യമങ്ങള്‍ ലൌജിഹാദ് കേരളത്തില്‍ എന്ന് ചാനല്‍ ആങ്കര്മാര്‍ തൊണ്ട പൊട്ടി വിളിച്ചു പറയുകയും പത്രങ്ങള്‍ അവരുടെ പേജുകളില്‍ ഉലക്ക കൊണ്ടു എഴുതുകയും ചെയ്തു. ആള്‍ബങ്ങളിലെ പ്രണയ സീനുകളെ ലൌജിഹാടിന്റെ അടയാളമായി സംപ്രേഷണം ചെയ്തു നമ്മുടെ മാധ്യമങ്ങള്‍ ..
എന്നാല്‍ ലോ ജിഹാദ് എന്നത് സംഘപരിവാരം അവരുടെ ആലയില്‍ നിന്നും വെവേച്ച്ചിടുത്ത്ത ഒരു ബോംബ് ആയിരുന്നു എന്ന് അറിയാമായിട്ടും,, ഇപ്പോള്‍ കോടതി തന്നെ ലൌ ജിഹാദ് എന്നത് കള്ളമായിരുന്നു എന്ന് വ്യകതമാക്കിയപ്പോള്‍ അത് പ്രാധാന്യത്തോടെ നല്‍കുവാന്‍ ഈ പറഞ്ഞ മാധ്യമങ്ങള്‍ ഒന്നും തന്നെ തയ്യാറായില്ല. ഈ രീതിയെ മാധ്യമങ്ങളുടെ ഏതു മുഖത്തെ ആണ് കാണിക്കുന്നത്.
അജ്മീര്‍ സ്ഫോടന കേസില്‍ മലയാളിയായ സുരേഷ് നായര്‍ ഉള്പെട്ടതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇയാളെ സംരക്ഷിക്കുവാനുള്ള മംഗളം ദിനപത്രത്തിലെ തൃശൂര്‍ ലേഖകന്റെ കപടവാദം പൊളിയുന്നു. സംഘപരിവാര പ്രവര്ത്തതകനും സ്ഫോടനത്തില്‍ പങ്കാളിയുമായ സുരേഷ് നായരെ വെള്ള പൂശാനുമുള്ള ശ്രമാണ് പൊലിഞ്ഞത്.
ഇരുപത്തി എട്ടാം തീയതി അജ്മീര്‍ സ്ഫോടനത്തില്‍ ,മലയാളിക്ക് പന്കില്ലന്നു പറഞ്ഞു വലിയ തലകെട്ടോടു കൂടി ഐ ബി യെ ഉദ്ദരിച്ച് ‘’ഞെട്ടിപ്പിക്കുന്ന’’ വാര്ത്തമ പുറത്ത് വിട്ടത്. സ്ഫോടന കേസില്‍ മലയാളി ആയ സുരേഷ് നായര്‍ പ്രതിയായനന്ന പ്രചാരണം തെറ്റാനന്നും ‘സുരേഷ് നയ്യാര്‍ എന്നത് സുരേഷ് നായര്‍ എന്ന് തെറ്റായി ഉദ്ടരിച്ച്ചതാനന്നും എന്നുമാണ് ഐബിയെ ഉദ്ദരിച്ച് ലേഖകന്‍ വാര്ത്തര പടച്ചത്. സ്ഫോടന കേസില്‍ മലയാളികള്‍ ഉള്പെിടെ അഞ്ചു പേര്‍ കൂടി ഉള്പെട്ടിട്ടുന്നു രാജസ്ഥാനിലെ എ ടി എസിനെ ഉദ്ദരിച്ച് പ്രചരണം നടത്തിയതാനന്നും വാര്ത്ത യില്‍ പ്രതിപാദിക്കുന്നു.ഐബിയെ ഉദ്ദരിച്ച് കൊണ്ടു തീവ്രവാദ ബന്ധമുള്ള വാര്ത്താകളെ നിരന്തരം വളച്ചൊടിച്ച് വികലമാക്കുന്ന ഈ ലേഖകന്റെ സ്ഥിരം ശൈലിയാണ് സുരേഷ് നായരെ വെള്ള പൂശിയാതിലും പ്രകടമാകുന്നത് ..
മംഗളം മാത്രമല്ല, ഇക്കാര്യത്തില്‍ മനോരമ ചാനല്‍ ഒട്ടും മോശമായില്ല. ഇന്നലെ ഈ സുരേഷ് നായരുടെ കേരളത്തിലെ സഹോദരിയുടെ വീട്ടിലെത്തി. സുരേഷിന് കേരളവുമായി എപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാന്‍ മനോരമ ചാനല്‍ ഒത്തിരി പാടുപെടുന്നുണ്ടായിരുന്നു. സുരേഷിനെ തിരക്കി കേരളത്തില്‍ വരുന്നത് തന്നെ ഒരു ആന മണ്ടത്തരമാണെന്ന് അധികാരികളെ മനോരമ ഓര്മപ്പെടുത്തുന്നത് കണ്ടാല്‍ സഹതാപം തോന്നും...
ഇപ്പോഴും പാനായികുളം കേസില്‍ തീവ്രവാദം ആരോപിച്ചു നാല് നീളം വെണ്ടയ്ക്ക അക്ഷരങ്ങള്‍ നമ്മുടെ മാധ്യമങ്ങളുടെ ഫ്ലാഷ് ന്യൂസുകളായി നമ്മെ നോക്കി ചിരിക്കുമ്പോള്‍ ഈ വാര്‍ത്ത പത്ര ഓഫീസുകളുടെയും ചാനല്‍ ഓഫീസുകളിലെയും വെസ്റ്റ് ബോക്സില്‍ സുഖ നിദ്രയിലാണ്...
ഈ സംഭവങ്ങളെ കുറിച്ച് ഒരു മാധ്യമങ്ങളും ന്യൂസ് ചര്ച്ച്ചകലാക്കുന്നില്ല ഒരു മാധ്യമവും 'നമ്മള്‍ തമ്മില്‍''എന്നും 'ക്രോസ് ഫയര്‍' ' എന്നും പറഞ്ഞു''നിയന്ത്രണരേഖ''യുമായും ആരും വരുന്നില്ല
അതിന്റെ കാരണവും ലളിതമാണ് ഇതില്‍ പ്രതി 'സുരേഷ് നായരാണ്'' പ്രതി ''അഷ്കര്‍'' അല്ല എന്നതാണ് ..
തിരുവനന്തപുരത്ത് വിമാനത്തില്‍ ബോംബ് കണ്ടെത്തിയ വാര്‍ത്ത് ആദ്യംപുറത്ത് വന്ന ദിവസം കേരള കൗമുദി ഡല്‍ഹി ലേഖകന്‍ ശരത് ലാല്‍ എഴുതിയത്. ഇന്ത്യന്‍ മുജാഹിദ് എന്ന് സംഘടനയുടെ ടെസ്റ്റ് ഡോസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചു എന്നാണ്...
അന്നു തന്നെ ഏഷ്യനെറ്റ് തിരുവനന്തപുരം ബ്യൂറോയും അന്താരാഷ്ട സംഘടനയുടെ ടെസ്‌ററ് ഡോസാണ് ബോംബെന്ന് വിധിയെഴുതി..
മംഗളവും മാതൃഭൂമിയും ഇതേ വാര്‍ത്ത കൂടുതല്‍ പൊലിപ്പിച്ച് കേരളത്തിലെ മുസ്ലിം സംഘടനകളുമായി ചേര്‍ത്തെഴുതി...
ഇന്ത്യവിഷന്റെ ന്യൂസ് അവറില്‍ ബോബ്‌കേസില്‍ പ്രതികള്‍ പിടിയിലായെന്ന് ഫഌഷ് ന്യൂസ് നല്‍കി. അതോടൊപ്പം വാര്‍ത്ത അവതാരകനായിരുന്ന നികേഷ് കുമാര്‍ കേസിലെ പ്രതികളെന്ന് പറഞ്ഞ് മുന്ന് മുസ്ലിം യുവാക്കളുടെ പേരും വാര്‍ത്തയില്‍ പറഞ്ഞു..ദുബായിലേക്ക് കടക്കാനുളള ശ്രമത്തിലാണ് ഇവര്‍പിടിയിലായതെന്നായിരുന്നു ഇന്ത്യവിഷന്‍ ലേഖകന്റെ കണ്ടെത്തല്‍.....
ഈ വാര്‍ത്ത നല്‍കിയ ശരത്‌ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍ എ ബി വി പി നേതാക്കളായിരുന്നു എന്നറിയുമ്പോഴാണ് സംഘപരിവാരത്തിന്റെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ സംഘബലം പിടികിട്ടുക..
കേരളത്തില്‍ ദലിത് തീവ്രവാദ സംഘടനയെന്ന് ആദ്യമായി വാര്‍ത്തയെഴുതിയത് ദീപിക റിപോര്‍ട്ടര്‍ എം ജെ ശ്രീജിത്തായിരുന്നു. എ ബി വി പിയുടെ കോട്ടയായ എം ജി കോളേജിലെ നേതാവായിരുന്നു ഈ മഹാന്‍..അവിടത്തെ യുനിയന്‍ ഭാരവാഹിയും...ഇപ്പോള്‍ അന്തിയുറക്കം തലസ്ഥാനത്തെ ആര്‍ എസ് എസ് ഓഫിസിലും....(ഇടക്ക് ശിവസേനയുടെ ഹോസ്റ്റലിലും)
എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ ഒന്നും തന്നെ ആ പ്രതിയുടെ തീവ്രവാദബന്ധം ചര്‍ച്ചചെയ്തില്ല.. വിമാനത്തില്‍ ബോംബ് വെച്ചത് പോലീസ് കണ്ട അന്ന് മുതല്‍ ഒരു തീവ്രവാദ ആഘോഷം നടത്തിയ മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ സംഭവത്തില്‍ ഒരു മുസ്ലിം പേര് വീണു കിട്ടാന്‍ പ്രാര്തിക്കുകയായിരുന്നു എന്നാല്‍ അവസാനം യഥാര്‍ത്ഥ പ്രതി മുസ്ലിം അല്ല എന്ന് വന്നപ്പോള്‍ അന്ന് വരെ തൊണ്ട തുറന്നു തീവ്രവാദം എന്ന് വിളിച്ച്ചിരുന്നവര്‍ ഒരു ദിവസം കൊണ്ടു മറുകരണം ചാടി എങ്ങേനെയെന്കിലും ആ വാര്‍ത്തയെ അവസാനിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു.ആരും അദേഹത്തിന്റെ തീവ്രവാദ ബന്ധങ്ങളിലെയ്ക്ക് കാമറയും കൊണ്ടു പോയില്ല ,,മറിച്ച് മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും ഒരേപോലെ എഴുതി പാവത്തിന് മാനസീകരോഗമാണെന്ന് ........അതോടെ എല്ലാം അവസാനിച്ചു......(ആര്‍ എസ് എസിനെ വിമര്‍ശിച്ച് വാര്‍ത്തയെഴുതിയാല്‍ ചിലപ്പോ പ്രസ് ക്ലബില്‍ കേറാന്‍ കഴിയില്ല,....ആര്‍ എസ് എസിന്റെ ദേശിയ നേതാവ് വന്നപ്പോള്‍ അയാളെ കെട്ടിപിടിക്കാല്‍ പ്രസ്‌ക്ലബിലെ നീണ്ട ക്യു കണ്ട് A b v p ഓഫിസാണെന്ന് തെറ്റിദ്ധരിച്ചു ........)
ഇതാണ് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തനം...ദലിതന്‍ മാധ്യമ ശ്രദ്ധനേടാന്‍ ആളെ വെട്ടികൊല്ലുമെന്ന് കഥമെനയും...ആര്‍ എസ് എസ് കാരന്‍ വിമാനത്തില്‍ ബോബ് വച്ചാല്‍ മാനസികരോഗിയും. നമ്മുടെ വാര്‍ത്തകള്‍ക്ക് മതമുണ്ടോ അതോ മാധ്യമങ്ങള്‍ക്കോ?അതോ മാധ്യമങ്ങള്‍ക്ക് വേണ്ടി തൂലിക ചാലിപ്പിക്കുന്നവ്ര്‍ക്കോ????
Subscribe to:
Posts (Atom)