ഞാന്‍ അഷ്കര്‍ തൊളിക്കോട്.. മനസ്സിലുള്ളത് പകര്‍ത്തുവാന്‍ കഴിയാതെ വിഷമിക്കുന്നവന്
January 5, 2011
മാറ്റം വന്നത് വിത്തുകള്‍ക്കോ അതോ സി.പി.എമ്മിനോ?
യഥാര്ഥത്തില്‍ ജനിതക മാറ്റം സംഭവിച്ചത് ആര്ക്കാണ്? വിത്തുകല്ക്കോ അതോ സി.പി.എമ്മിനോ? ഈ സംശയം എനിക്ക് മാത്രമല്ല കേരളത്തിലെ മിക്ക ആളുകള്ക്കും ഉള്ളതാണ്. അത് മാത്രമല്ല നമ്മുടെ മുഖ്യമന്ത്രി സഖാവ് അച്ചുതാനന്ദനു വരെ ഈ സംശയം ഉണ്ട് എന്ന് തോന്നുന്നു.
അത് കൊണ്ടാണല്ലോ ‘’ജനിതകമാറ്റം വരുത്തിയ വിളകള്‍ മനുഷ്യര്ക്കും പരിസ്ഥിയ്ക്കും ദോഷം വരുമെന്ന് വാദിക്കുന്നത് ഏതു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്’’ എന്ന് എസ് ആര്‍ പി. ചോദിച്ചപ്പോള്‍ ‘’’എല്ലാ ഗുണദോഷങ്ങളും പഠിച്ചതിനു ശേഷമാണ് സര്ക്കാ്ര്‍ തീരുമാനം എടുത്തത്’’ എന്ന് നമ്മുടെ അച്ചുമാമന്‍ മറുപടി പറഞ്ഞത്.അത് മാത്രമല്ല ഇടത് മുന്നണിയിലെ രണ്ടാം കാരണവര്‍ ആയ സി.പി.ഐ.യുടെ നേതാവ് ബര്ദന്‍ പറഞ്ഞതോ ‘’ ഈ വിത്തുകള്‍ ദോഷം ചെയ്യില്ലന്നു തെളിവ് നല്കു്വാന്‍ പറ്റുമോ’’ എന്നാണു അപ്പോള്‍ എല്ലാപേര്ക്കും ഈ സംശയം ഉണ്ട് എന്നതു നേരാണ്.
ആദ്യം ജനിതക മാറ്റം വരുത്തിയ വഴുതനങ്ങയ്ക്കെതിരെ സി.പി. എമ്മും കിസാന്‍ സഭയും സമര രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ ജനിതകവിളകള്ക്ക് അനുകൂലമായി സംസാരിക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും കിസാന്സൂഭ അഖിലേന്ത്യാ പ്രസിഡന്റുമായ എസ്. രാമചന്ദ്രന്പിൂള്ള 2009 ഒക്‌ടോബറില്‍ പുറപ്പെടുവിച്ച പ്രസ്താവന മറ്റൊന്നായിരുന്നു. 'ജനിതകവിളകളുയര്ത്തുന്ന ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാനാവില്ല. ഈ വിളകള്വിഴി കുത്തകവത്കരണം ഇന്ത്യന്‍ കാര്ഷി്ക മേഖലയെയും കര്ഷളകരുടെ ജീവിതത്തെയും തര്ക്കും . തിടുക്കത്തില്‍ ഇത്തരം വിളകള്ക്ക് അനുമതി നല്കാഷനുള്ള നീക്കങ്ങളെ കിസാന്സകഭ ചെറുക്കും'- എസ്.ആര്‍.പി അന്നു പറഞ്ഞു.
പക്ഷെ ഇന്ന് അതെ ജനിതക മാറ്റം വരുത്തിയ വിളകള്ക്ക് അനുകൂലമായി അവര്‍ തന്നെ പറയുന്നതോ ‘’'ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്ഷി കാദായം വര്ധികപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്ച്ച ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും.കേരളത്തിലെ കാര്ഷിക ഉല്പാ്ദനക്ഷമത വര്ധിപ്പിക്കാന്‍ ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ അത്യാവശ്യമാണ്’’ ഇത് ഇന്ന് പറയുന്നത്.. അപ്പോള്‍ എന്റെ സംശയം ശരിയല്ലേ?
പണ്ടു ജനിതകവിത്തുകല്ക്കെതിരെയുള്ള സമരങ്ങളെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ ആയി ആണ് സിപിഎം കണക്കാക്കിയിരുന്നത്. പക്ഷെ ഇന്ന് പറയുന്നതോ ജനിതക സാങ്കേതിക വിദ്യ അമേരിക്ക പോലുള്ള സാമ്രാജിത്വ ശക്തികള്‍ കൈയടക്കി വെച്ച്ചിരിക്കുകയ്യാണ് ആയത് കൊണ്ടു മൂന്നാം ലോക രാജ്യങ്ങള്‍ ഈ വിളകലിലെയ്ക്ക് കടന്നു വരണം എന്ന്.
പക്ഷെ ഈ തീരുമാനം ഈ നാടിന്റെ ജീവന് ഭീക്ഷണി അല്ലെ ഈ തീരുമാനവും ..എന്ഡോസള്ഫാന്‍ പോലെ ആകില്ല എന്ന് ആര്ക്കറിയാം.
പണ്ടു കമ്പ്യൂട്ടരിനെതിരെയും ട്രാക്ട്ടരിനെതിരെയും സമരം ചെയ്ത സഖാക്കള്ക്ക് ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ ഉറക്കം വരില്ല.. അത് കൊണ്ടാണല്ലോ ‘’ഇന്റര്നെറ്റില്‍ കണ്യൂനിസ്ട്ടുകാര്ക്കെതിരെ നടക്കുന്ന ചര്ച്ചകളില്‍ സഖാക്കള്‍ ഇടപെടണം എന്ന് ഡിഫിയിലെ കുട്ടികള്‍ പ്രമേയം പാസാക്കിയത്..
‘’ശാസ്ത്ര നേട്ടങ്ങലോടു പുറം തിരിഞ്ഞു നില്ക്കുന്നത് പുരോഗതിയ്ക്ക് തടസ്സം ആകും എന്നാണു’’ സഖാക്കള്‍ ഇന്ന് പറയുന്നത്.അത് ശരി തന്നെയാണ്.. പക്ഷെ അത് സാധാരണ സഖാക്കന്‍ ഇന്നും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. എന്നാല്‍ പിണറായിയെ പോലുള്ള മുന്തിയ സഖാക്കള്‍ അത് എന്നെ മനസ്സിലാക്കി. അത് കൊണ്ടാണല്ലോ ‘’’സ്വയാശ്രയവിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു സി.പി.എമ്മിലെ നഴ്സറി കുട്ടികള്‍ ഇവിടെ സമരം നടത്തുമ്പോള്‍ പിണറായി സ്വന്തം മക്കളെ വിദേശത്ത് അയച്ചു പഠിപ്പിച്ചു ശാസ്ത്ര നെട്ടത്തോടു നേരെ നിന്നത്.
ഇപ്പൊ നാളെ എന്തെല്ലാം നിലപാടുകള്‍ ആണ് സി.പി.എം. മാറ്റുവാന്‍ പോകുന്നതെന്ന് ആര്ക്ക റിയാം.. ഇപ്പോള്‍ പണ്ടു സാമ്രാജ്യത്വവിരുദ്ധ മായിരുന്ന ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഇന്ന് സാമ്രാജിത്വവിരുദ്ധതയല്ലാതായി. ഇനി നാളെ വിരുദ്ധതയല്ല എന്നും പറഞ്ഞു ഒബാമയുടെ പ്രതിമയെങ്ങാനും എ കെ ജി സെന്ററില്‍ സ്ഥാപിക്കുമോ ആവോ? അറിയില്ല കാരണം ഇത് സി.പി.എം ആണ് എന്തും എങ്ങനെയും എപ്പോഴും എന്തും സംഭവിക്കാം. ഇന്ന് തള്ളിപരയുന്നതിനെ നാളെ നെഞ്ചോട് ചേര്ക്കും . ഇന്ന് നെഞ്ചോട് ചേര്ക്കു ന്നതിനെ നാളെ ‘’കീടം’’ എന്ന്‍ പറഞ്ഞു തള്ളികളയും.. യഥാര്ഥരത്തില്‍ ജനിതക മാറ്റം സംഭവിച്ചത് വിത്തുകല്ക്ക ല്ല മറിച്ച് മാര്‍ക്സിസ്റ്റ് പാര്ട്ടി യ്ക്ക് ആണ്......
January 4, 2011
ഇനി പറയൂ ആരാണ് ഭീകരവാദികള്‍??
ഇന്ത്യയില്‍ നടന്ന പല സ്ഫോടനങ്ങളിലും പ്രതി ചെര്‍ക്കപെട്ടിരുന്നവര്‍ മുസ്ലീങ്ങലായിരുന്നു.''ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ'' എന്ന രീതിയില്‍ ആയിരുന്നു.നമ്മുടെ അധികാരികളും മാധ്യമങ്ങളും ഈ സംഭവങ്ങളോട് പ്രതികരിച്ചിരുന്നത് .എന്നാല്‍ ഇപ്പോള്‍ സംഘപരിവാരഭീകരത വെളിച്ചത്തു വരികയാണ്.ഇനി പറയൂ ആരാ തീവ്രവാദികള്‍ ?
മലേഗാവ്
2006 സപ്തംബര്‍ 8
37 മരണം. ആദ്യം അറസ്റ്റിലായവര്‍: സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല.പുതിയ കണ്ടെത്തല്‍: 2008 സ്‌ഫോടനം ഹിന്ദുത്വര്‍ നടത്തിയതാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. പ്രതികള്‍ക്കെതിരേ തെളിവൊന്നുമില്ല.
സംജോദാ എക്‌സ്പ്രസ്
2007 ഫെബ്രുവരി 18
68 മരണം, ഭൂരിഭാഗവും പാകിസ്താനികള്‍ ആദ്യ വെളിപ്പെടുത്തല്‍: ലശ്കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണു പിന്നില്‍. അസ്മത്ത് അലി എന്ന പാക് സ്വദേശി അറസ്റ്റില്‍. ഇപ്പോള്‍ പുറത്തുവന്നത്: കേസില്‍ എന്‍.ഐ.എ അന്വേഷണം. ഹിന്ദുത്വഭീകരരാണെന്നു കണ്ടെത്തി. ആര്‍.എസ്.എസ് നേതാക്കളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തല്‍. കൂടുതല്‍ അറസ്റ്റുകളുണ്ടാവും.
മക്കാമസ്ജിദ് സ്‌ഫോടനം
2007 മെയ് 18
14 മരണം, ആദ്യ അറസ്റ്റ്: 80ലധികം മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ഇതില്‍ 25 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ നിരപരാധികളെന്നു കണ്ട് ഭൂരിഭാഗം പേരെയും വിട്ടയച്ചു.ഇപ്പോഴത്തെ കണ്ടെത്തല്‍: സ്വാമി അസിമാനന്ദ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്‌ഫോടനം നടത്തിയത്. അസിമാനന്ദ, ലോകേഷ് ശര്‍മ തുടങ്ങിയവര്‍ അറസ്റ്റില്‍. സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവരെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം ഇനാം. കൂടുതല്‍ അറസ്റ്റുകളുണ്ടാവും
അജ്മീര്‍ ദര്‍ഗ സ്‌ഫോടനം
2007 ഒക്ടോബര്‍ 11
മൂന്നു മരണം. ആദ്യ കണ്ടെത്തല്‍: ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവര്‍ സ്‌ഫോടനത്തിനു പിന്നില്‍. അബ്ദുല്‍ ഹാഫിസ് ഷമീം, കൗശിബുര്‍ റഹ്മാന്‍, ഇംറാന്‍ അലി എന്നീ യുവാക്കള്‍ അറസ്റ്റില്‍. തുടര്‍ന്നുള്ള കണ്ടെത്തല്‍: ഇന്ദ്രേഷും സംഘവുമാണു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേവേന്ദര്‍ ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പടിദാര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍. മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ്.
താനെ സിനിമാ ഹാള്‍ സ്‌ഫോടനം
2008 ജൂണ്‍ നാല്
മുസ്‌ലിംകളെന്നു പ്രചാര ണം. ഹിന്ദു ജനജാഗ്രതി സമിതി, സനാഥന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രവര്‍ത്തക രായ രമേശ് ഹനുമന്ദ് ഗോദ്ക രി, മങ്കീഷ് ദിന്‍കര്‍ നികം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബ് വച്ചത്.
കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍
2008 ഒക്‌ടോബര്‍, 2006 ഏപ്രില്‍2006
ഏപ്രില്‍ ആറിനാണ് നന്ദേഡില്‍ സ്‌ഫോടനമുണ്ടാവുന്നത്. തൊട്ടടുത്ത ദിവസം ഔറംഗാബാദിലെ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം നടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2008 ഒക്ടോബര്‍ 14നാണ് കാണ്‍പൂര്‍ സ്‌ഫോടനം. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം.
പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്‌ഫോടനങ്ങള്‍
2003 നവംബര്‍ 21, 2004 ആഗസ്ത് 24
മഹാരാഷ്ട്രയിലെ ഈ പള്ളികളില്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ദാവുദ് ഇബ്രാഹിമാണെന്നു പ്രചാര ണം. എന്നാല്‍ നന്ദേഡ് സ്‌ഫോടനക്കേസിലെ പ്രതികളാണ് ഇവിടെയും സ്‌ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെ യും അറസ്റ്റ് ചെയ്തില്ല. പര്‍ബാനിയില്‍ 2003 നവംബര്‍ 21നും പൂര്‍ന, ജല്‍ന മസ്ജിദുകളില്‍ 2004 ആഗസ്ത് 24നുമായിരുന്നു സ്‌ഫോടനം.
മലേഗാവ്
2008 സപ്തംബര്‍ 29
ആദ്യ സംശയം: സിമിയുടെ പുതിയ രൂപമെന്ന് പോലിസ് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍: ഈ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണു രാജ്യത്തെ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ആദ്യമായി കണ്ടെത്തിയത്. കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍, സ്വാമി അസീമാനന്ദ, ദയാനന്ത് പാണ്ഡെ, മേജര്‍ രമേശ് ഉപാധ്യായ തുടങ്ങി നിരവധി പേര്‍ അറസ്റ്റില്‍
ഗോവ സ്‌ഫോടനം
2009 ഒക്ടോബര്‍ 16
രണ്ടു മരണം. ആര്‍.എസ്.എസിന്റെ പോഷകസംഘടനകളിലൊന്നായ സനാഥന്‍ സന്‍സ്ഥയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തല്‍. മല്‍ഗോണ്ട പാട്ടി ല്‍, യോഗേഷ് നായിക് തുടങ്ങിയവര്‍ പ്രതികളെന്നു പോലിസ്
ഇനി പറയൂ .ആരാണ് ഭീകരവാദികള്‍
ഇനിയും എത്രയോ സ്ഫോടനങ്ങളുടെ ചുരുള്‍ അഴിയാനുണ്ട് ..
സംഘപരിവാര ഭീകരതയുടെ ക്രൂര മുഖങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഭീകരമാണ്..
മലേഗാവ്
2006 സപ്തംബര്‍ 8
37 മരണം. ആദ്യം അറസ്റ്റിലായവര്‍: സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല.പുതിയ കണ്ടെത്തല്‍: 2008 സ്‌ഫോടനം ഹിന്ദുത്വര്‍ നടത്തിയതാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. പ്രതികള്‍ക്കെതിരേ തെളിവൊന്നുമില്ല.
സംജോദാ എക്‌സ്പ്രസ്
2007 ഫെബ്രുവരി 18
68 മരണം, ഭൂരിഭാഗവും പാകിസ്താനികള്‍ ആദ്യ വെളിപ്പെടുത്തല്‍: ലശ്കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണു പിന്നില്‍. അസ്മത്ത് അലി എന്ന പാക് സ്വദേശി അറസ്റ്റില്‍. ഇപ്പോള്‍ പുറത്തുവന്നത്: കേസില്‍ എന്‍.ഐ.എ അന്വേഷണം. ഹിന്ദുത്വഭീകരരാണെന്നു കണ്ടെത്തി. ആര്‍.എസ്.എസ് നേതാക്കളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തല്‍. കൂടുതല്‍ അറസ്റ്റുകളുണ്ടാവും.
മക്കാമസ്ജിദ് സ്‌ഫോടനം
2007 മെയ് 18
14 മരണം, ആദ്യ അറസ്റ്റ്: 80ലധികം മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ഇതില്‍ 25 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ നിരപരാധികളെന്നു കണ്ട് ഭൂരിഭാഗം പേരെയും വിട്ടയച്ചു.ഇപ്പോഴത്തെ കണ്ടെത്തല്‍: സ്വാമി അസിമാനന്ദ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്‌ഫോടനം നടത്തിയത്. അസിമാനന്ദ, ലോകേഷ് ശര്‍മ തുടങ്ങിയവര്‍ അറസ്റ്റില്‍. സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവരെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം ഇനാം. കൂടുതല്‍ അറസ്റ്റുകളുണ്ടാവും
അജ്മീര്‍ ദര്‍ഗ സ്‌ഫോടനം
2007 ഒക്ടോബര്‍ 11
മൂന്നു മരണം. ആദ്യ കണ്ടെത്തല്‍: ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവര്‍ സ്‌ഫോടനത്തിനു പിന്നില്‍. അബ്ദുല്‍ ഹാഫിസ് ഷമീം, കൗശിബുര്‍ റഹ്മാന്‍, ഇംറാന്‍ അലി എന്നീ യുവാക്കള്‍ അറസ്റ്റില്‍. തുടര്‍ന്നുള്ള കണ്ടെത്തല്‍: ഇന്ദ്രേഷും സംഘവുമാണു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേവേന്ദര്‍ ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പടിദാര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍. മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ്.
താനെ സിനിമാ ഹാള്‍ സ്‌ഫോടനം
2008 ജൂണ്‍ നാല്
മുസ്‌ലിംകളെന്നു പ്രചാര ണം. ഹിന്ദു ജനജാഗ്രതി സമിതി, സനാഥന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രവര്‍ത്തക രായ രമേശ് ഹനുമന്ദ് ഗോദ്ക രി, മങ്കീഷ് ദിന്‍കര്‍ നികം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബ് വച്ചത്.
കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍
2008 ഒക്‌ടോബര്‍, 2006 ഏപ്രില്‍2006
ഏപ്രില്‍ ആറിനാണ് നന്ദേഡില്‍ സ്‌ഫോടനമുണ്ടാവുന്നത്. തൊട്ടടുത്ത ദിവസം ഔറംഗാബാദിലെ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം നടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2008 ഒക്ടോബര്‍ 14നാണ് കാണ്‍പൂര്‍ സ്‌ഫോടനം. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം.
പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്‌ഫോടനങ്ങള്‍
2003 നവംബര്‍ 21, 2004 ആഗസ്ത് 24
മഹാരാഷ്ട്രയിലെ ഈ പള്ളികളില്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ദാവുദ് ഇബ്രാഹിമാണെന്നു പ്രചാര ണം. എന്നാല്‍ നന്ദേഡ് സ്‌ഫോടനക്കേസിലെ പ്രതികളാണ് ഇവിടെയും സ്‌ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെ യും അറസ്റ്റ് ചെയ്തില്ല. പര്‍ബാനിയില്‍ 2003 നവംബര്‍ 21നും പൂര്‍ന, ജല്‍ന മസ്ജിദുകളില്‍ 2004 ആഗസ്ത് 24നുമായിരുന്നു സ്‌ഫോടനം.
മലേഗാവ്
2008 സപ്തംബര്‍ 29
ആദ്യ സംശയം: സിമിയുടെ പുതിയ രൂപമെന്ന് പോലിസ് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍: ഈ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണു രാജ്യത്തെ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ആദ്യമായി കണ്ടെത്തിയത്. കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍, സ്വാമി അസീമാനന്ദ, ദയാനന്ത് പാണ്ഡെ, മേജര്‍ രമേശ് ഉപാധ്യായ തുടങ്ങി നിരവധി പേര്‍ അറസ്റ്റില്‍
ഗോവ സ്‌ഫോടനം
2009 ഒക്ടോബര്‍ 16
രണ്ടു മരണം. ആര്‍.എസ്.എസിന്റെ പോഷകസംഘടനകളിലൊന്നായ സനാഥന്‍ സന്‍സ്ഥയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തല്‍. മല്‍ഗോണ്ട പാട്ടി ല്‍, യോഗേഷ് നായിക് തുടങ്ങിയവര്‍ പ്രതികളെന്നു പോലിസ്
ഇനി പറയൂ .ആരാണ് ഭീകരവാദികള്‍
ഇനിയും എത്രയോ സ്ഫോടനങ്ങളുടെ ചുരുള്‍ അഴിയാനുണ്ട് ..
സംഘപരിവാര ഭീകരതയുടെ ക്രൂര മുഖങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഭീകരമാണ്..
January 3, 2011
സര്‍ക്കാറിന്‍റെ കരണത്തടിച്ചത് ആര്?
നമ്മുടെ കേരള സര്ക്കാരിന്‍റെ കരണത്ത് ഒരു അടി കിട്ടി .അടിച്ചത് സുപ്രീം കോടതിയോ? അതോ അതോ അവര്‍ സ്വയം കവിളില്‍ അടിച്ചതോ?
എന്തായാലും മൂവാറ്റുപുഴയില്‍ പ്രവാചകനെ അവഹെളിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് നേരെ നടന്ന ആക്രമണത്തിലെ പ്രതികള്ക്ക് ചികിത്സ നല്കി എന്ന കുറ്റത്തിന് ജയിലിലായിരുന്ന ഡോ: റെനീഫിനു കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ നമ്മുടെ കേരള സര്ക്കാകര്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ ആണ് കോടതി അത് പോലെ തിരിച്ച് നമ്മുടെ കേരള സര്ക്കാപരിന്‍റെ മുഖത്തേയ്ക്ക് എറിഞ്ഞു കൊടുത്തത്. സിറ്റിംഗിന് ലക്ഷങ്ങള്‍ വില വാങ്ങുന്ന നാഗേശ്വര റാവു എന്ന വില പിടിച്ച അഭിഭാഷകനെയാണ് സര്ക്കാ്ര്‍ ഈ കേസിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാക്കിയത്..
അല്ല സര്ക്കാരേ ഒരു സംശയം,, അങ്ങനെയെങ്കില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുന്ന എല്ലാവര്ക്ക് എതിരെയും നിങ്ങള്‍ സുപ്രീം കോടതിയില്‍ പോകുമോ എങ്കില്‍ നമ്മുടെ നികുതി പണം മുഴുവന്‍ വല്ല വക്കീലന്മാരും കൊണ്ടു പോകും..അതോ ഇങ്ങനെയുള്ള കലാപരിപാടികള്‍ പോപ്പുലര്‍ ഫ്രണ്ട് കാരോട് മാത്രമേ ഉള്ളോ സഖാക്കളെ?
അധ്യാപകനെ ആക്രമിച്ചു എന്ന് പറഞ്ഞു ഒരുപാടു പേരെ നിങ്ങള്‍ വേട്ടയാടിയത് പോകട്ടെ അവര്ക്ക് ഈ രാജ്യത്തെ നീതി പീഠങ്ങള്‍ നല്കുയന്ന അവകാശം പോലും നിങ്ങള്‍ നിഷേധിക്കുന്നതെന്തിനു?നമ്മുടെ സര്ക്കാടര്‍ ഡോ രേനീഫിനെതിരെ കോടതിയില്‍ പറഞ്ഞത് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്ത്തകന്‍ ആണ് എന്നാണു.
സഖാവേ വീണ്ടും ഒരു സംശയം,,, നിങ്ങള്‍ ഇപ്പോള്‍ നടന്ന അധ്യാപകന്റെ നേരെ നടന്ന ആക്രമനമാണോ ഭീകരവാദം ആയി കണക്കാക്കുന്നത് അങ്ങനെയെങ്കില്‍ സഖാവേ ..ഈ പോപ്പുലര്‍ ഫ്രണ്ട് പിറക്കുന്നതിനു മുമ്പും ശേഷവും അക്രമവും കൊലയും എല്ലാം ഹോള്സ യിലായും രീട്ടയിലായും കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്നത് സഖാവിന്റെ പാര്ട്ടി യല്ലേ? അപ്പോള്‍ യഥാര്ഥതത്തില്‍ നിങ്ങളല്ലേ ഭീകരവാദികള്‍? സഖാവേ ആദ്യം സ്വന്തം കണ്ണിലെ കോല്എടുത്ത് മാറ്റ് എന്നിട്ട് പോരെ അന്ന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നത്?
അത് മാത്രമല്ല ഡോ: രേനീഫിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം ആക്രമണ കേസിലെ മുപ്പത്തി ഏഴാം പ്രതിയെ ചികിത്സിച്ചു എന്നതാണ് അല്ല സഖാവേ നിങ്ങള്‍ ഭരിക്കുമ്പോള്‍ ഡോക്ടര്മാകര്ക്ക് ചികിത്സിക്കാനും പാടില്ലേ?
സര്ക്കാരിനും സഖാക്കന്മാര്ക്കും ഇപ്പോള്‍ ഈ വിളറി പിടിക്കാനുണ്ടായ കാരണം മറ്റൊന്നുമല്ല.. പോപ്പുലര്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തെ തീവ്രവാദ,ഭീകരവാദ മുദ്രകുത്തിയും അതിലെ പ്രവര്ത്തതകരെ ക്രൂരമായി വേട്ടയാടുകയും ചെയ്‌താല്‍ ഈ പ്രസ്ഥാനം തകരും എന്ന് എ.കെ.ജി സെന്ററില്‍ ഇരുന്നു മനകോട്ടകേട്ടിയവരെ അമ്പരിച്ച് കൊണ്ടു ഈ പ്രസ്ഥാനം ആരോപണങ്ങളില്‍ തളര്ന്നു പോകാതെ കള്ള പ്രചാരണങ്ങള്ക്ക് എതിരെ ബോധാവല്ക്കരനവുമായി ജനങ്ങള്ക്കി്ടയിലെയ്ക്ക് ഇറങ്ങി ചെല്ലുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്തു...അങ്ങനെ ഈ പ്രസ്ഥാനത്തിനെതിരെ പടച്ചു വിട്ട ഒളിയമ്പുകള്‍ ഫലം കാണാതെ പോയി..അത് തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ സര്ക്കാനരിനെ പ്രേരിപ്പിച്ചതും.
രേനീഫിനു ജാമ്യം അനുവദിക്കരുത് എന്ന് സര്ക്കാ്ര്‍ വക്കീല്‍ കോടതിയില്‍ ആവര്ത്തി ച്ച് ആവര്ത്തിച്ചു പറഞ്ഞപ്പോള്‍ ജഡ്ജി പറഞ്ഞ മറുപടി ‘’’ഞാന്‍ ഒരു വിഡ്ഢി അല്ലന്നും കേസിനെ കുറിച്ചു പഠിച്ചിട്ട് തന്നെയാണ് വന്നിരിക്കുന്നത് എന്നും പറയുകയുണ്ടായി. അത് മാത്രമല്ല സമൂഹത്തില്‍ മാന്യതയുള്ള വ്യക്തിയാണ് ഹനീഫെന്നും കോടതി ചൂണ്ടി കാട്ടി ‘’
അപ്പോള്‍ യഥാര്ഥ ത്തില്‍ ആരാ വിഡ്ഢി ആയത്?
ആരാ സമൂഹത്തില്‍ മാന്യന്‍ അല്ലാതായത്?
ഇതിനു ഉത്തരം ‘സര്ക്കാരും അതിനുള്ളിലെ സഖാക്കന്മാരും’’ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അവരെ കുറ്റം പറയുവാന്‍ കഴിയുമോ?
എന്തായാലും മൂവാറ്റുപുഴയില്‍ പ്രവാചകനെ അവഹെളിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് നേരെ നടന്ന ആക്രമണത്തിലെ പ്രതികള്ക്ക് ചികിത്സ നല്കി എന്ന കുറ്റത്തിന് ജയിലിലായിരുന്ന ഡോ: റെനീഫിനു കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ നമ്മുടെ കേരള സര്ക്കാകര്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ ആണ് കോടതി അത് പോലെ തിരിച്ച് നമ്മുടെ കേരള സര്ക്കാപരിന്‍റെ മുഖത്തേയ്ക്ക് എറിഞ്ഞു കൊടുത്തത്. സിറ്റിംഗിന് ലക്ഷങ്ങള്‍ വില വാങ്ങുന്ന നാഗേശ്വര റാവു എന്ന വില പിടിച്ച അഭിഭാഷകനെയാണ് സര്ക്കാ്ര്‍ ഈ കേസിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാക്കിയത്..
അല്ല സര്ക്കാരേ ഒരു സംശയം,, അങ്ങനെയെങ്കില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുന്ന എല്ലാവര്ക്ക് എതിരെയും നിങ്ങള്‍ സുപ്രീം കോടതിയില്‍ പോകുമോ എങ്കില്‍ നമ്മുടെ നികുതി പണം മുഴുവന്‍ വല്ല വക്കീലന്മാരും കൊണ്ടു പോകും..അതോ ഇങ്ങനെയുള്ള കലാപരിപാടികള്‍ പോപ്പുലര്‍ ഫ്രണ്ട് കാരോട് മാത്രമേ ഉള്ളോ സഖാക്കളെ?
അധ്യാപകനെ ആക്രമിച്ചു എന്ന് പറഞ്ഞു ഒരുപാടു പേരെ നിങ്ങള്‍ വേട്ടയാടിയത് പോകട്ടെ അവര്ക്ക് ഈ രാജ്യത്തെ നീതി പീഠങ്ങള്‍ നല്കുയന്ന അവകാശം പോലും നിങ്ങള്‍ നിഷേധിക്കുന്നതെന്തിനു?നമ്മുടെ സര്ക്കാടര്‍ ഡോ രേനീഫിനെതിരെ കോടതിയില്‍ പറഞ്ഞത് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്ത്തകന്‍ ആണ് എന്നാണു.
സഖാവേ വീണ്ടും ഒരു സംശയം,,, നിങ്ങള്‍ ഇപ്പോള്‍ നടന്ന അധ്യാപകന്റെ നേരെ നടന്ന ആക്രമനമാണോ ഭീകരവാദം ആയി കണക്കാക്കുന്നത് അങ്ങനെയെങ്കില്‍ സഖാവേ ..ഈ പോപ്പുലര്‍ ഫ്രണ്ട് പിറക്കുന്നതിനു മുമ്പും ശേഷവും അക്രമവും കൊലയും എല്ലാം ഹോള്സ യിലായും രീട്ടയിലായും കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്നത് സഖാവിന്റെ പാര്ട്ടി യല്ലേ? അപ്പോള്‍ യഥാര്ഥതത്തില്‍ നിങ്ങളല്ലേ ഭീകരവാദികള്‍? സഖാവേ ആദ്യം സ്വന്തം കണ്ണിലെ കോല്എടുത്ത് മാറ്റ് എന്നിട്ട് പോരെ അന്ന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നത്?
അത് മാത്രമല്ല ഡോ: രേനീഫിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം ആക്രമണ കേസിലെ മുപ്പത്തി ഏഴാം പ്രതിയെ ചികിത്സിച്ചു എന്നതാണ് അല്ല സഖാവേ നിങ്ങള്‍ ഭരിക്കുമ്പോള്‍ ഡോക്ടര്മാകര്ക്ക് ചികിത്സിക്കാനും പാടില്ലേ?
സര്ക്കാരിനും സഖാക്കന്മാര്ക്കും ഇപ്പോള്‍ ഈ വിളറി പിടിക്കാനുണ്ടായ കാരണം മറ്റൊന്നുമല്ല.. പോപ്പുലര്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തെ തീവ്രവാദ,ഭീകരവാദ മുദ്രകുത്തിയും അതിലെ പ്രവര്ത്തതകരെ ക്രൂരമായി വേട്ടയാടുകയും ചെയ്‌താല്‍ ഈ പ്രസ്ഥാനം തകരും എന്ന് എ.കെ.ജി സെന്ററില്‍ ഇരുന്നു മനകോട്ടകേട്ടിയവരെ അമ്പരിച്ച് കൊണ്ടു ഈ പ്രസ്ഥാനം ആരോപണങ്ങളില്‍ തളര്ന്നു പോകാതെ കള്ള പ്രചാരണങ്ങള്ക്ക് എതിരെ ബോധാവല്ക്കരനവുമായി ജനങ്ങള്ക്കി്ടയിലെയ്ക്ക് ഇറങ്ങി ചെല്ലുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്തു...അങ്ങനെ ഈ പ്രസ്ഥാനത്തിനെതിരെ പടച്ചു വിട്ട ഒളിയമ്പുകള്‍ ഫലം കാണാതെ പോയി..അത് തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ സര്ക്കാനരിനെ പ്രേരിപ്പിച്ചതും.
രേനീഫിനു ജാമ്യം അനുവദിക്കരുത് എന്ന് സര്ക്കാ്ര്‍ വക്കീല്‍ കോടതിയില്‍ ആവര്ത്തി ച്ച് ആവര്ത്തിച്ചു പറഞ്ഞപ്പോള്‍ ജഡ്ജി പറഞ്ഞ മറുപടി ‘’’ഞാന്‍ ഒരു വിഡ്ഢി അല്ലന്നും കേസിനെ കുറിച്ചു പഠിച്ചിട്ട് തന്നെയാണ് വന്നിരിക്കുന്നത് എന്നും പറയുകയുണ്ടായി. അത് മാത്രമല്ല സമൂഹത്തില്‍ മാന്യതയുള്ള വ്യക്തിയാണ് ഹനീഫെന്നും കോടതി ചൂണ്ടി കാട്ടി ‘’
അപ്പോള്‍ യഥാര്ഥ ത്തില്‍ ആരാ വിഡ്ഢി ആയത്?
ആരാ സമൂഹത്തില്‍ മാന്യന്‍ അല്ലാതായത്?
ഇതിനു ഉത്തരം ‘സര്ക്കാരും അതിനുള്ളിലെ സഖാക്കന്മാരും’’ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അവരെ കുറ്റം പറയുവാന്‍ കഴിയുമോ?
January 2, 2011
അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ദൂരം...
അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്ക് എത്രദൂരം ഉണ്ട് എന്ന് ചോദിച്ചാല്‍ ആദ്യമൊക്കെ നമുക്ക് കിലോമീറ്ററിന്റെദയും മണിക്കൂറിന്റെയും കണക്കുകള്‍ കൂട്ടിയെടുത്ത് പറയേണ്ടി വരുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യം ഉണ്ടാകുന്നതായി തോന്നുന്നില്ല. ഇപ്പോള്‍ അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ദൂരം എത്രയെന്നു പെട്ടന്ന് പറയുവാന്‍ കഴിയും. അജ്മീര്‍ സ്ഫോടനത്തില്‍ പ്രതിയായ സുരേഷ് നായര്‍ക്ക് ബന്ധവും, ഒളിത്താവളവും എല്ലാം നമ്മുടെ ഈ കൊച്ചു കേരളമാണല്ലോ..,,,ബാലുശ്ശേരി കൊട്ടകുന്നുമ്മേല്‍ ദാമോദരന്‍ നായരുടെയും കമലയുടെയും മകനായ സുരേഷ് നായര്‍ എന്നാ മലയാളിക്ക് അജ്മീര്‍ സ്ഫോടനവുമായ് ബന്ധമുണ്ടെന്നു രാജസ്ഥാന്‍ എ ടി എസ് പറയുമ്പോള്‍ ആണ് യഥാര്ഥയത്തില്‍ നാം അറിഞ്ഞത് അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ദൂരം വളരെ കുറവാണ് എന്ന്...
അത് മാത്രമല്ല ഈ സ്ഫോടന കേസിലെ സൂത്രധാരനായ ഇന്ദ്രേഷ് കുമാറിന് കേരളവുമായ് അടുത്ത ബന്ധം ഉണ്ട് എന്നതും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. രണ്ടായിരത്തി പത്ത് ഏപ്രിലില്‍ തിരുവനന്തപുരത്ത് നടന്ന പൂര്‍വ സൈനിക് പരിഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചതും ഈ മഹാന്‍ ആയിരുന്നു.മാത്രവുമല്ല പണ്ടു തിരുവനന്തപുരത്ത് കിംഗ് ഫിഷര്‍ വിമാനത്തില്‍ ബോമ്പ് വെച്ച രാജശേഖരന്‍ എന്നാ ഹിന്തുത്വ തീവ്രവാദി (“സോറി, അങ്ങനെ പറയാന്‍ പാടില്ലല്ലോ..കാരണം അയാള്‍ നമ്മുടെ പോലീസിനും മാധ്യമങ്ങള്ക്കും തീവ്രവാദി അല്ല എന്ന് മാത്രവുമല്ല ഒരു മനോരോഗിയും കൂടിയാണ്”) ആയും പരപ്പനങ്ങാടിയിലെ ആര്‍ എസ് എസ്കാരനായ മേജരെയും , കോഴിക്കോട് കുളത്തൂര്‍ മറാധിപതിയെയും ഒക്കെ സന്ദര്ശിച്ചിരുന്നതായി പറയപെടുന്നു. കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തു രാജ്യത്താകമാനം വിധ്വംസക പ്രവര്ത്ത നങ്ങള്ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്. എന്നാല്‍ ഇതൊന്നും നമ്മുടെ മാധ്യമങ്ങള്ക്കോ , അധികാരി വര്‍ഗങ്ങല്‍ക്കോ അന്ന്വേഷണ വിധേയമാകുന്നില്ല എന്നുള്ളതാണ്..
പക്ഷെ നാം ചിന്തിക്കേണ്ട മറ്റൊരു സംഗതി കേരളം തീവ്രവാദികളുടെ താവളം എന്ന് പറഞ്ഞു പ്രചരിപ്പിക്കുവാന്‍ സംഘപരിവാരങ്ങലുടെ കൂടെ നമ്മുടെ ഭരണക്കാരും അതിനു ഒത്താശ ചെയ്യുവാന്‍ നമ്മുടെ മാധ്യമങ്ങളും ഉണ്ടായിരുന്നു. ഒരു സമയത്ത് കാശ്മീരിലേയ്ക്ക് റിക്രൂട്ട് എന്ന് പറഞ്ഞും, പാനായിക്കുളത്തെ പരസ്യ യോഗത്തെ ഭീകരക്ലാസെന്നും .വാഗമണില്‍ തീവ്രവാദ ക്യാമ്പ് എന്നും പറഞ്ഞു നമ്മുടെ മാധ്യമങ്ങള്‍ അവരുടെ പത്ര താളുകളില്‍ ഉലക്ക കൊണ്ടാണ് എഴുതിയത്. വാഗമണില്‍ അന്ന്വേഷണത്തിനു പോകുന്ന പോലീസ് ഉദ്ദ്യോഗസ്തര്ക്ക് വഴികാട്ടിയായും കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നതാകട്ടെ, നല്ല അലക്കി തേച്ച കാവിമുണ്ട് ഉടുത്ത് കൈയില്‍ രാഖിയും കെട്ടിയ നല്ല ഒന്നാന്തരം ആര്‍ എസ് എസുകാര്‍ .....
അങ്ങനെ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരുന്നു എന്ന് പറയുകയും അല്ല അങ്ങനെ പ്രചരിപ്പിക്കുകയും പോലീസിന്റെ്യും ഐ ബി യുടെയും ശ്രദ്ധ ഒരു വിഭാഗത്തിന്റെ നേരെയാക്കി കൊണ്ടു സംഘപരിവാരം അവരുടെ പദ്ദതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നതും..പക്ഷെ നമ്മുടെ മാധ്യമങ്ങളും അധികാരികളും പോലീസും ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം വളരെ അപകടകരമാണ്. പണ്ടു ഇസ്ലാമിക തീവ്രവാദം എന്ന് പറഞ്ഞു ചര്ച്ചടകളുടെ മെഗാ പരമ്പര സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അതൊന്നും നമുക്ക് കാണുവാന്‍ കഴിയുന്നില്ല. അജ്മീര്‍ സ്ഫോടനത്തില്‍ മലയാളിക്ക് പങ്കുണ്ടെന്ന വാര്ത്തയ വന്നിട്ടും അതിനു പ്രാധാന്യം നല്കാ ത്തവര്‍ പാനായിക്കുളത്ത് കുറ്റപത്രം നല്കിയത് പ്രധാന വാര്ത്ത ആക്കി. അത് വാര്ത്തയാക്കരുത് എന്നല്ല, അതിനൊപ്പം സംഘപരിവാര തീവ്ര വാദത്തെയും വാര്ത്ത ആക്കേണ്ടിയിരുന്നു.
സത്യം ഒരിക്കലും മൂടി വെയ്ക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടും ഇനിയും ഒരുപാടു സുരേഷ് നായരുമാരെ അജ്മീറിലും,മക്കാമാസ്ജിതിലും,മാലെഗാവിലും കാണുവാന്‍ കഴിയും. പക്ഷെ ഒരിക്കലും അന്ന്വേഷണം ആ വഴിക്ക് നീക്കുവാന്‍ നമ്മുടെ രഹസ്യാന്ന്വേഷണ വിഭാഗങ്ങള്‍ തയ്യാരാകുകയുമില്ല.
ഇനി നാളെ,, “”അജ്മീര്‍ സ്ഫോടനത്തിലെ പ്രതികള്‍ കേരളത്തില്‍ ഒളിച്ചു താമസിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല കാരണം കേരളം ദൈവത്തിന്റെെ സ്വന്തം നാടല്ലേ . അപ്പോള്‍ ദൈവത്തിന്റെമ സ്രിഷ്ടികള്‍ക്കെല്ലാം ഒളിച്ചും തെളിച്ചും താമസിക്കാന്‍ അവകാശം ഉണ്ട്”” എന്നും പറഞ്ഞു വല്ല കുമ്മനമോ .തൊഗാഡിയയോ വന്നാല്‍ നമുക്ക് കുറ്റം പറയാനും കഴിയില്ല. കാരണം നീതിയും അധികാരവും അവരോടപ്പമാണ്. എന്നാല്‍ നീതി നിഷേധിക്കപെട്ടവരായി എന്നും ഇരകളായി നില്ക്കാന്‍ വിധിക്കപെട്ട ഒരു സമൂഹം നമ്മുടെ നാട്ടില്‍ ഉണ്ട്. അവരുടെ പേരാണ് “മുസ്ലീങ്ങള്‍”..........
അത് മാത്രമല്ല ഈ സ്ഫോടന കേസിലെ സൂത്രധാരനായ ഇന്ദ്രേഷ് കുമാറിന് കേരളവുമായ് അടുത്ത ബന്ധം ഉണ്ട് എന്നതും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. രണ്ടായിരത്തി പത്ത് ഏപ്രിലില്‍ തിരുവനന്തപുരത്ത് നടന്ന പൂര്‍വ സൈനിക് പരിഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചതും ഈ മഹാന്‍ ആയിരുന്നു.മാത്രവുമല്ല പണ്ടു തിരുവനന്തപുരത്ത് കിംഗ് ഫിഷര്‍ വിമാനത്തില്‍ ബോമ്പ് വെച്ച രാജശേഖരന്‍ എന്നാ ഹിന്തുത്വ തീവ്രവാദി (“സോറി, അങ്ങനെ പറയാന്‍ പാടില്ലല്ലോ..കാരണം അയാള്‍ നമ്മുടെ പോലീസിനും മാധ്യമങ്ങള്ക്കും തീവ്രവാദി അല്ല എന്ന് മാത്രവുമല്ല ഒരു മനോരോഗിയും കൂടിയാണ്”) ആയും പരപ്പനങ്ങാടിയിലെ ആര്‍ എസ് എസ്കാരനായ മേജരെയും , കോഴിക്കോട് കുളത്തൂര്‍ മറാധിപതിയെയും ഒക്കെ സന്ദര്ശിച്ചിരുന്നതായി പറയപെടുന്നു. കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തു രാജ്യത്താകമാനം വിധ്വംസക പ്രവര്ത്ത നങ്ങള്ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്. എന്നാല്‍ ഇതൊന്നും നമ്മുടെ മാധ്യമങ്ങള്ക്കോ , അധികാരി വര്‍ഗങ്ങല്‍ക്കോ അന്ന്വേഷണ വിധേയമാകുന്നില്ല എന്നുള്ളതാണ്..
പക്ഷെ നാം ചിന്തിക്കേണ്ട മറ്റൊരു സംഗതി കേരളം തീവ്രവാദികളുടെ താവളം എന്ന് പറഞ്ഞു പ്രചരിപ്പിക്കുവാന്‍ സംഘപരിവാരങ്ങലുടെ കൂടെ നമ്മുടെ ഭരണക്കാരും അതിനു ഒത്താശ ചെയ്യുവാന്‍ നമ്മുടെ മാധ്യമങ്ങളും ഉണ്ടായിരുന്നു. ഒരു സമയത്ത് കാശ്മീരിലേയ്ക്ക് റിക്രൂട്ട് എന്ന് പറഞ്ഞും, പാനായിക്കുളത്തെ പരസ്യ യോഗത്തെ ഭീകരക്ലാസെന്നും .വാഗമണില്‍ തീവ്രവാദ ക്യാമ്പ് എന്നും പറഞ്ഞു നമ്മുടെ മാധ്യമങ്ങള്‍ അവരുടെ പത്ര താളുകളില്‍ ഉലക്ക കൊണ്ടാണ് എഴുതിയത്. വാഗമണില്‍ അന്ന്വേഷണത്തിനു പോകുന്ന പോലീസ് ഉദ്ദ്യോഗസ്തര്ക്ക് വഴികാട്ടിയായും കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നതാകട്ടെ, നല്ല അലക്കി തേച്ച കാവിമുണ്ട് ഉടുത്ത് കൈയില്‍ രാഖിയും കെട്ടിയ നല്ല ഒന്നാന്തരം ആര്‍ എസ് എസുകാര്‍ .....
അങ്ങനെ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരുന്നു എന്ന് പറയുകയും അല്ല അങ്ങനെ പ്രചരിപ്പിക്കുകയും പോലീസിന്റെ്യും ഐ ബി യുടെയും ശ്രദ്ധ ഒരു വിഭാഗത്തിന്റെ നേരെയാക്കി കൊണ്ടു സംഘപരിവാരം അവരുടെ പദ്ദതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നതും..പക്ഷെ നമ്മുടെ മാധ്യമങ്ങളും അധികാരികളും പോലീസും ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം വളരെ അപകടകരമാണ്. പണ്ടു ഇസ്ലാമിക തീവ്രവാദം എന്ന് പറഞ്ഞു ചര്ച്ചടകളുടെ മെഗാ പരമ്പര സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അതൊന്നും നമുക്ക് കാണുവാന്‍ കഴിയുന്നില്ല. അജ്മീര്‍ സ്ഫോടനത്തില്‍ മലയാളിക്ക് പങ്കുണ്ടെന്ന വാര്ത്തയ വന്നിട്ടും അതിനു പ്രാധാന്യം നല്കാ ത്തവര്‍ പാനായിക്കുളത്ത് കുറ്റപത്രം നല്കിയത് പ്രധാന വാര്ത്ത ആക്കി. അത് വാര്ത്തയാക്കരുത് എന്നല്ല, അതിനൊപ്പം സംഘപരിവാര തീവ്ര വാദത്തെയും വാര്ത്ത ആക്കേണ്ടിയിരുന്നു.
സത്യം ഒരിക്കലും മൂടി വെയ്ക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടും ഇനിയും ഒരുപാടു സുരേഷ് നായരുമാരെ അജ്മീറിലും,മക്കാമാസ്ജിതിലും,മാലെഗാവിലും കാണുവാന്‍ കഴിയും. പക്ഷെ ഒരിക്കലും അന്ന്വേഷണം ആ വഴിക്ക് നീക്കുവാന്‍ നമ്മുടെ രഹസ്യാന്ന്വേഷണ വിഭാഗങ്ങള്‍ തയ്യാരാകുകയുമില്ല.
ഇനി നാളെ,, “”അജ്മീര്‍ സ്ഫോടനത്തിലെ പ്രതികള്‍ കേരളത്തില്‍ ഒളിച്ചു താമസിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല കാരണം കേരളം ദൈവത്തിന്റെെ സ്വന്തം നാടല്ലേ . അപ്പോള്‍ ദൈവത്തിന്റെമ സ്രിഷ്ടികള്‍ക്കെല്ലാം ഒളിച്ചും തെളിച്ചും താമസിക്കാന്‍ അവകാശം ഉണ്ട്”” എന്നും പറഞ്ഞു വല്ല കുമ്മനമോ .തൊഗാഡിയയോ വന്നാല്‍ നമുക്ക് കുറ്റം പറയാനും കഴിയില്ല. കാരണം നീതിയും അധികാരവും അവരോടപ്പമാണ്. എന്നാല്‍ നീതി നിഷേധിക്കപെട്ടവരായി എന്നും ഇരകളായി നില്ക്കാന്‍ വിധിക്കപെട്ട ഒരു സമൂഹം നമ്മുടെ നാട്ടില്‍ ഉണ്ട്. അവരുടെ പേരാണ് “മുസ്ലീങ്ങള്‍”..........
January 1, 2011
തീവ്രവാദി...
നേതാവ് ഒന്നു നടക്കാനിറങ്ങിയതാണ് ,ജനങ്ങളെ കണ്ടു പ്രശ്നങ്ങള്‍ മനസിലാക്കനൊന്നും അല്ല കേട്ടൊ.
സ്വന്തം തടികുറയ്ക്കാന്‍ വേണ്ടിയാ നടക്കാന്‍ തീരുമാനിച്ചത്
അയാള്‍ അങ്ങനെ നടക്കുപ്പോള്‍ ഒന്ന് അറിയാതെ തിരിഞു നോക്കി,അപ്പോള്‍ കണ്ട കാഴ്ച;
ഒരാള്‍ കറുത്ത വസ്ത്രമൊക്കെ ധരിച്ഛ് അയാളെ പിന്തുടരുന്നു. നേതാവ് നടപ്പിനു വേഗം കൂട്ടിക്കൊണ്ട്
മൊബൈലെടുത്ത് പാര്‍ടിഓഫീസില്‍ വിളിച്ചു പറഞ്ഞു എന്നെ ഇതാ ഒരു തീവ്രവാദി പിന്തുടരുന്നു.
ഇതു കേള്‍ക്കേട്ട താമസം പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ,തീവ്രവാദികള്‍ക്കെതിരെ ശക്ത്തമായ നടപടി എടുക്കുമെന്ന മന്ത്രിമാരുടെ പ്രസ്താവന, തീവ്രവാദികളുടെ കയ്യില്‍ എ കെ 47 ഉണ്ടന്ന് പൊലീസ്,ഭീകരര്‍
ഒന്നില്‍ കൂടുതല്‍ ഉണ്ടന്ന് മാധ്യമങ്ങള്‍..
അങ്ങനെ നാടുമുഴുവന്‍ കാട്ടു തീ പോലെ ഈ വാര്‍ത്ത പരന്നു..
ഈ സമയം പേടിച്ച് ഓടിക്കൊണ്ടെയിരുന്നു നേതാവ് ... പെട്ടന്ന് മഴയുടെ ലക്ഷണമാണന്നു തോന്നുന്നു
ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു നിറയാന്‍ തുടങ്ങി..അപ്പോള്‍ അറിയാതെ നേതാവ് ഒന്നു തിരിഞ്ഞു നോക്കിയപ്പൊള്‍ പുറകെ ആരെയും തന്നെ കണ്ടില്ല ..അപ്പൊഴാണു നേതാവിനു ആ സത്യം മനസിലായത് നേരത്തെ ഞാന്‍ കണ്ടത് എന്റെ നിഴലായിരുന്നു എന്ന്;
അപ്പൊഴും എതൊന്നു മറിയാതെ പൊലീസ് അറസ്റ്റുകള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു................
സ്വന്തം തടികുറയ്ക്കാന്‍ വേണ്ടിയാ നടക്കാന്‍ തീരുമാനിച്ചത്
അയാള്‍ അങ്ങനെ നടക്കുപ്പോള്‍ ഒന്ന് അറിയാതെ തിരിഞു നോക്കി,അപ്പോള്‍ കണ്ട കാഴ്ച;
ഒരാള്‍ കറുത്ത വസ്ത്രമൊക്കെ ധരിച്ഛ് അയാളെ പിന്തുടരുന്നു. നേതാവ് നടപ്പിനു വേഗം കൂട്ടിക്കൊണ്ട്
മൊബൈലെടുത്ത് പാര്‍ടിഓഫീസില്‍ വിളിച്ചു പറഞ്ഞു എന്നെ ഇതാ ഒരു തീവ്രവാദി പിന്തുടരുന്നു.
ഇതു കേള്‍ക്കേട്ട താമസം പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ,തീവ്രവാദികള്‍ക്കെതിരെ ശക്ത്തമായ നടപടി എടുക്കുമെന്ന മന്ത്രിമാരുടെ പ്രസ്താവന, തീവ്രവാദികളുടെ കയ്യില്‍ എ കെ 47 ഉണ്ടന്ന് പൊലീസ്,ഭീകരര്‍
ഒന്നില്‍ കൂടുതല്‍ ഉണ്ടന്ന് മാധ്യമങ്ങള്‍..
അങ്ങനെ നാടുമുഴുവന്‍ കാട്ടു തീ പോലെ ഈ വാര്‍ത്ത പരന്നു..
ഈ സമയം പേടിച്ച് ഓടിക്കൊണ്ടെയിരുന്നു നേതാവ് ... പെട്ടന്ന് മഴയുടെ ലക്ഷണമാണന്നു തോന്നുന്നു
ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു നിറയാന്‍ തുടങ്ങി..അപ്പോള്‍ അറിയാതെ നേതാവ് ഒന്നു തിരിഞ്ഞു നോക്കിയപ്പൊള്‍ പുറകെ ആരെയും തന്നെ കണ്ടില്ല ..അപ്പൊഴാണു നേതാവിനു ആ സത്യം മനസിലായത് നേരത്തെ ഞാന്‍ കണ്ടത് എന്റെ നിഴലായിരുന്നു എന്ന്;
അപ്പൊഴും എതൊന്നു മറിയാതെ പൊലീസ് അറസ്റ്റുകള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു................
സ്വാതന്ത്ര്യപോരാട്ടത്തിലെ മുസ്ലീംസ്ത്രീകള്‍...
ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീം സ്ത്രീ സാന്നിത്യം നമുക്ക് കാണാവുന്നതാണ്
എന്നാല്‍ ഇന്ന് ചരിത്രം ആ സത്യം മറന്നു കളയാന്‍ ശ്രമിക്കുകയാണ് അല്ലങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയര്ത്തി് കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനപൂര്വതമായി ഈ പേരുകളെ തിരസ്കരിക്കുന്നതാണ്.
സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങലുറെ പങ്ക് പാടെ മറച്ചുവെയ്ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുന്റ്റ് ..പരമ്പരാഗതമായി കിട്ടെണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ചാഹ്ന്സീ റാണിയും പഴസ്സിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികലായി വാഴ്ത്ത്തപെടുന്നു.
എന്നാല്‍ പിറാന്ന നാട്ടില്‍ നിന്നും വിദേശിയാരെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടര്ന്നു കൊണ്ടിരിക്കുന്നു. മുസ്ലീം പുരുഷന്മാോര്‍ മാത്രമല്ല സ്ത്രീകളും ഈ നാടിനെ ഇന്ഗ്ലീശുകാരില്‍ നിന്നും വിമോചിപ്പിക്കുനതിനു വേണ്ടി വാളും തോക്കും എടുത്ത് പോരാടിയിട്ടുന്റ്റ് .സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ്ലീം സ്ത്രീ സാന്നിത്യം അതികമോന്നും അറിയപെടാത്ത്ത അത്ഹവാ അറിയിക്കാത്ത വേണ്ടവിധം അമ്ഗീകരിക്കപെടാത്ത്ത തിളങ്ങുന്ന ചരിത്ര രേഖകളാണ് .അങ്ങനെയുള്ള ചില ചരിത്ര വനിതകളെ കുറിച്ചാണ് ഇവിടെ പങ്കു വെയ്ക്കുന്നത്..
ബീഗം ഹസ്രത്ത് മഹല്‍..
_____________________
സ്വന്തം നാടിന്റെ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് സധീരം പോരാടിയ മഹാതിയായിരുന്നു ഹസ്രത്ത് മഹല്‍. യഥാര്ത്ഥ പേര് മുഹമ്മദീ ഖാനം എ.ഡി 1847 ല്‍ ഭര്ത്താരവ് വാജിദ് ആലീശ അവധിന്റെ ഭരണാധികാരിയായതുമുതല്ക്കാ ണ് അവര്‍ ബീഗം ഹസ്രത്ത് മഹല്‍ എന്നാ പേരില്‍ അറിയപെട്ടത്.അവര്‍ ഇസ്ലാം മത വിശ്വാസത്തിന്റെ സമുന്നത പ്രതീകമായിരുന്നു .പര്ദ്ദ് ധരിച്ചു കൊണ്ടായിരുന്നു അവര്‍ സന്ജരിച്ച്ചിരുന്നത് 1856 ഫെബ്രുവരി 18 നു അവധിലെ അധികാരത്തില്നിനന്നും വാജിദ് ആലീശ പുരത്താക്കപെടുകയും കല്ക്കതത്തയിലെയ്ക്ക് നാട് കടത്തപെടുകയും ചെയ്തു. അദ്ദേഹത്തെ പിന്നീടു കാരാഗ്രഹത്തിലടച്ച്ചു.അതോടെ ബീഗം ഹസ്രത്ത് മഹല്‍ സ്വന്തം നാടായ അവധിന്റെ വിമോചനത്തിന് വേണ്ടി ഇമ്ഗ്ലീശുകാരോടു ആയുധമെടുത്തു പോരാടാന്‍ തന്നെ തീരുമാനിച്ചു.രാജാ ജയ്പാല്‍ സിംഗ്,രഘുനാഥ് സിംഗ്,മുന്ഷിഗ മതാദിന്‍,ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിര്ജീസ് ഖാദിരിനെ അവധിയിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു.ജനങ്ങള്‍ ഐക്യകണ്ഠേന ഇതംഗീകരിച്ച്ചു.ദല്ഹിിയിലെ രാജാവായിരുന്ന ബഹദൂര്ഷാ് സഫരിനു അവര്‍ പിന്തുണയും പ്രഖ്യാപിച്ചു. ഇന്ഗ്ലീഷ് കാറില്‍ നിന്നും അവരുടെ ഭരണ മേതാവിത്വത്ത്തില്‍ നിന്നും അവധിനെ രക്ഷിക്കാന്‍ നാട്ടിലെ ആബാല വൃത്തം ജനങ്ങളും രംഗത്തിറങ്ങി. ബീഗം ഹസ്രത്ത് മഹലിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ഒരു ഭാഗത്ത് മുന്നേറി.ഫൈസാബാദിലെ അഹമ്മദുല്ലാഹ് ഷായും ഒരു കൂട്ടം സൈനികരുമായി അവരുടെ സഹായത്തിനെത്തി ഗറില്ലാ യുദ്ധ മുരകളിലൂടെ ബീഗത്തിന്റെ അനുയായികള്‍ ഇന്ഗ്ലീശുകാരെ പൊരുതി മുട്ടിക്കുകയുണ്ടായി.
1857 മെയ് 17 ലഗ്നോ നഗരം. അവിടുത്തെ സവാര്‍ മൈതാനം.ബീഗം-ഇന്ഗ്ലീഷ് സൈനികര്‍ മുഖത്തോടു മുഖം അണിനിരന്നു.സര്വാ യുധ സജ്ജരായ ബ്രിട്ടീഷ് സൈന്യം മറുഭാഗത്ത്‌പരിമിതമായ തോക്കുകളും പീരന്കികലുമായി ബീഗത്തിന്റെ സൈന്യവും,, ലഗ്നോവിലെ കായ്‌സര്ബാഹ് കൊട്ടാരവും സ്വന്തം നാടായ അവധും സംരക്ഷിക്കാനുള്ള അവസാനശ്രമം.രാവിലെ മണിക്ക് യുദ്ധമാരഭിച്ച്ചു കനത്ത പോരാട്ടം തന്നെ നടന്നു.ബീഗത്തിന്റെ വെട്ടേറ്റ് ഒട്ടേറെ ബ്രിട്ടീഷ് ഭടന്മാര്‍ കൊല്ലപെട്ടു.അതി സക്തമായ പീരന്കിയുന്ട എറ്റു വിദേശ സേന ചിന്നഭിന്നമായി.എന്നാല്‍ വൈകുന്നെരമായതോറെ സ്ഥിതിഗതികള്‍ മാറി.ഇന്ഗ്ലീശുകാര്‍ യുദ്ധത്തില്‍ മുന്കൈക നേടുകയും ബീഗത്തിന്റെ സേന പരാജയപെടുകയും ചെയ്തു എന്നാല്‍ നാല്പതതിനായിരം ഇന്ഗ്ലീഷ് സൈനികരാണ് അവിടെ കൊല്ലപെട്ടത്. എന്നാല്‍ ഈ പരാജയമൊന്നും ബീഗത്തെ തളര്ത്തിറയില്ല. അവരും സേനയും ഷാജഹാന്പൂ രിലെയ്ക്ക് പിന്വാതങ്ങി.അവിടെവച്ചു മൌലവി അഹമ്മ്ദുല്ലാഹ് ശായുമായി ചേര്ന്ന് ഇന്ഗ്ലീശുകാര്ക്കെചതിരെ ഒളിയുദ്ധം നടത്തി നിരന്തരം അവരുടെ ഭടന്മാരെ വകവരുത്തികൊന്ടിരുന്നു. ബുല്ജില്‍ വെച്ചു ഒരിക്കല്‍ ഇന്ഗ്ലീശുകാരുമായി ഹസ്രത്ത് മഹലും സേനയും ഏറ്റുമുട്ടിമൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടത്തിലും അവര്ക്ക്സ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.ഗത്യന്തരമില്ലാതെ ബീഗം ഹസ്രത്ത് മഹലും കുടുംബവും നീപ്പാളില്‍ അഭയം തേടി. പലതവണ ബ്രിട്ടീഷുകാര്‍ പണവും പദവിയും വാഗ്ദാനം ചെയ്തു അവരെ തിരിച്ചു വിളിച്ചു. പക്ഷെ ആ ധീര വനിതാ അവരുടെ പ്രലോഭനങ്ങള്‍ നിരസിക്കുകയാണ് ചെയ്യുന്നത് .
1874 ഏപ്രില്‍ 7 നു ആ ധീര വനിതാ മരണപെട്ടു. കാന്മാന്ടു സിറ്റി മസ്ജിതിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ കബറിടം ഉള്ളത് ..
സൈരാബീഗം
_______________
1857 ല്‍ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സമാരംഭം കുറിക്കപ്പെട്ടപ്പോള്‍ ബഹദൂര്ഷാന സഫറിനെ ഇന്ത്യന്‍ ചക്രവര്ത്തി്യായി ഉയര്ത്തികാട്ടി സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇന്ഗ്ലീശുകാര്ക്കെ തിരെ ബഹുജനസമരം ആരഭിച്ചു.ശിപായിലഹള എന്ന് പരിഹസിച്ചു കൊണ്ട്ട് ബ്രിട്ടീഷുകാര്‍ ഈ സമരത്തെ പെട്ടന്ന് തന്നെ അടിച്ച്ചമാര്ത്തി.ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടയ്ക്കപെടുകയും ചെയ്ത ഒട്ടേറെ വനിതകള്‍ ഉണ്ടായിരുന്നു.അവരില്‍ പ്രധാനിയാണ് സൈരാബീഗം അന്നത്തെ ഇന്ഗ്ലീഷ് പട്ടാള മേധാവി വൈ.ഡബ്ല്യൂ.ആര്‍ ഹഡ്സാന്‍ തന്റെ റിപ്പോര്ട്ടു്കളില്‍ ‘’’സമര യോദ്ധാക്കല്ക്കി ടയിലെ രത്മെന്നാണ്’’ സൈരാബീഗത്തെ പ്രകീര്ത്തിച്ച്ചിട്ടുല്ലത്.സമര രംഗത്തെ ആവരുടെ പാടവമാണ് അങ്ങനെയവര്‍ വിശേഷിപ്പിക്കപെടാന്‍ കാരണം..
ദല്ഹിലയിലെ ചാന്തിനീ ചൗക്കിലെ ഒരു മത പണ്ഡിതന്റെ മകളായിതുപ്പിയിരുന്നതായി രുന്നു സൈരാബീഗം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പട്ടാളമിറങ്ങി സമരക്കാര്ക്ക് നേരെ വെടിവെയ്പ്പാരമ്ഭിച്ചപ്പൊഴ്ഹാഅനു കുതിരപുരത്ത് തോക്കും വാളുമായി ബൂര്ഗ ധരിച്ച് ഇവര്‍ പോരാളികല്ക്കി ടയില്‍ നിന്നും പട്ടാളത്തിന് നേര്ക്കു നേര്‍ കടന്നു വരുന്നത്. ബ്രിട്ടീഷുകാര്ക്ക്് നേരെ അവരുടെ കൈകളിലെ തോക്കുകള്‍ തീ തുപ്പിയിരുന്നതായി ഹഡ്സന്‍ രേഖപെടുത്തിയിട്ടുന്റ്റ്.ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഈ പണ്ഡിത പുത്രിയെ ഇന്ഗ്ലീഷ് പട്ടാളം വളഞ്ഞു പിടിക്കുകയായിരുന്നു.അമ്പാല ജയിലടയ്ക്കപെട്ട ഇവര്‍ വര്ഷിങ്ങള്ക്കുേ ശേഷം തൂക്കിലേറ്റ പെടുകയുണ്ടായി....
ഖുര്ഷിദാ ബീഗം
_______________
പത്ര പ്രവര്ത്തഹനത്തിലെ താല്പര്യം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു വേണ്ടി പ്രയോജനപെടുത്ത്തിയ മഹതിയാണ് ഖുര്ഷിടാ ബീഗം.പ്രശസ്ത കോണ്ഗ്രസ് നേതാവ് ഖാജാ അബ്ദുല്‍ മജീദിന്റെ ജീവിത സഖിയായിരുന്നു അവര്‍.ജാമിയ മില്ലിയയുടെ പ്രിന്സിെപ്പലായിരുന്ന മജീദിന്റെ വീട്ടില്‍ അക്കാലത്ത് കോണ്ഗ്രസ് നേതാക്കളെല്ലാം നിത്യ സന്ദര്ശികരായിരുന്നു. ഗാന്ധിജി,സരോജിനി നായിഡു,മൌലാന മുഹമ്മദലി എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെടും. വിദ്യാ സമ്പന്ന ആയിരുന്ന ഖുര്ഷിദാ ബീഗം വിവാഹ ശേഷം ഒരു കോണ്ഗ്രസ് പ്രവര്ത്താകയായി. ഹിന്ദ് എന്നാ പേരില്‍ അലിഗഡില്‍ നിന്നുമാവര്‍ പുറത്തിറക്കിയിരുന്ന ഉര്ദു് പത്രം സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു.ഭര്ത്താഒവിനെ സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ജാമിയ മില്ലിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഖുര്ഷിനദ ആയിരുന്നു. അഹമ്മദാബാദില്‍ ഇന്നും നല്ല നിലയില്‍ നടന്നു വരുന്ന ഹമീദിയ കോളേജ് സ്ഥാപിച്ചതും ഖുര്ഷിയദ ബീഗം ആയിരുന്നു.
അസീസന്‍ ബീഗം.
___________-
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷിയായ അസീസന്‍ ബീഗം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ചുറുചുറുക്കും തന്റെടവുമുള്ള ഒരു പട്ടം വനിതകളുടെ സംഘമുന്ടക്കുക എന്നതായിരുന്നു അവരുടെ ദൌത്യം.അതിലവര്‍ വിജയിക്കുകയും ചെയ്തു.ആയിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു കാന്പൂരിലെ ആ വനിതാ റജിമെന്റില്‍. അവസാനം ബ്രിട്ടീഷ് സൈനിക കോടതി വധശിക്ഷ വിധിച്ചു. അങ്ങനേ ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നില്ക്കു മ്പോള്‍ അസീമുല്ലാ ഖാന്‍ എവിടെയെന്നു പറഞ്ഞാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞെങ്കിലും ആ ധീര വനിതാ ആ രഹസ്യം പറയാന്‍ തയ്യാറായില്ല അങ്ങനെ ആ ധീര ഫയറിംഗ് സ്ക്വാഡിന്റെ വെടിയേറ്റ് രക്ത സാക്ഷിയായി.
ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ബദര്ദീന്‍ ത്വയ്യിബ്ജി, അവരുടെ ഭാര്യ ആമിനാ ത്വയ്യിബ്ജി. ബന്ധുക്കളായ രഹാന ത്വയ്യിബ്ജി,സുഹൈലാ ത്വയ്യിബ്ജി എന്നിവരൊക്കെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഗാന്ധിജിയോടപ്പം ഗുജുരാത്ത്തില്‍ കള്ളുഷാപ്പുകളും വിദേശ സാധനങ്ങള്‍ വില്ക്കു ന്ന കടകളും പിക്കറ്റ് ചെയ്യുന്നതില്‍ അവര്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഈ കുടുമ്പത്തിലെ വനിതകളെ ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു ജയിളിലടച്ച്ചിരുന്നു.ബടരുദ്ദീന്‍ ത്വയ്യിബ്ജിയുടെ മക്കള്‍ സകീന ലുക്മാനിയും സമര രംഗത്ത് വളരെ സജീവമായിരുന്നു.ബോംബെ പ്രാദേശിക കോണ്ഗ്രസ് പാര്ട്ടിരയുടെ പ്രസിഡന്റായിരുന്നു അവര്‍.മദ്യ ശാപ്പ്പുകള്‍ക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ അറുപത്തി അഞ്ചാം വയസ്സിലും പങ്കെടുത്തു അവര്‍ ജ്ജയില്‍ വാസം അനുഭവിക്കാന്‍ തയ്യാറായിരുന്നു. സകീന ലുക്മാനിയുടെ പ്രസംഗങ്ങള്‍ ആളുകളില്‍ സ്വാതന്ത്ര്യ ബോധം ഉദ്ദീപിപ്പിച്ചിരുന്നു.
ദണ്ടിയാത്രയില്‍ ഗാന്ധിജിയോടപ്പം പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു റസൂല്‍ ഖുറൈഷി. അവരുടെ ഭാര്യയായിരുന്നു അമീന. വിവാഹ ശേഷം ഭര്ത്താനവിനോടും ഗാന്ധിയുടെ ഉറ്റ സുഹൃത്തായ പിതാവ് അബ്ദുല്‍ ഖാദര്‍ ബാവസീരിനോടപ്പം സബര്മടതി ആശ്രമത്തില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്.ദാണ്ടി യാത്രയുടെ പേരില്‍ പിതാവും ഭര്ത്താതവും അറസ്റ്റിലായി.ജയിലില്‍ വെച്ചു ബാവസീര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും മദ്യ ഷാപ്പ് പിക്കട്ടിങ്ങില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ അമീനയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യ പോരാളി സൈഫുദ്ദീന്‍ കിച്ച്ച്ലുവിന്റെ ഭാര്യ സഹാദത്ത് ബാനു, ബാരിസ്റ്റര്‍ ആസിഫലിയുടെ മാതാവ് അക്തരീ ബീഗം,ഹസ്രത്ത് മോഹാനിയുടെ പത്നി നിശാഅതതുന്നീസ ബീഗം എന്നിവരെക്കെയും സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പന്കെടുത്തിരുന്നവരാന് . പ്രസംഗങ്ങളിലൂടെയും സ്ത്രീകല്ക്കി ടയിലുള്ള പ്രവര്ത്തനങ്ങളിലൂടെയും ആണിവര്‍ ജനങ്ങളെ സമര പാതയിലേയ്ക്കു കൊണ്ടുവന്നിരുന്നത്.
ഇനിയുമുണ്ട് ഒരുപാടു പേര്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിലെ മുസ്ലീം സ്ത്രീ സാന്നിധ്യത്തിന്റെ രോമാഞ്ചജനകമായ പ്രതീകമാണ് ബീയുമ്മ...മൌലാന ഷൌക്കത്ത് അലിയുടെയും മുഹമ്മദലിയുടെയും മാതാവായ ഭീയുംമയെ അറിയാത്തവര്‍ ആരാണ് ഉള്ളത്..അത് പോലെ അറിയപെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ചില മുസ്ലിം മുസ്ലിം വനിതാ സാന്നിത്യമാണ് ഇവിടെ പറഞ്ഞത്. ഈ നാടിന്റെ മോചനത്തിന് വേണ്ടി കഷ്ടപാടുകള്‍ സഹിച്ച എന്നാല്‍ അറിയപെടാത്ത ഒരുപാടു ഇസ്ലാം മത വിശ്വാസികളായ വനിതകള്‍ ഉണ്ടന്നത് തീര്ച്ച യാണ്.അവരെ നല്ല മനസ്സോടെ നമ്മള്‍ ഓര്ക്കു എങ്കിലും ചെയ്യുക...
എന്നാല്‍ ഇന്ന് ചരിത്രം ആ സത്യം മറന്നു കളയാന്‍ ശ്രമിക്കുകയാണ് അല്ലങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയര്ത്തി് കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനപൂര്വതമായി ഈ പേരുകളെ തിരസ്കരിക്കുന്നതാണ്.
സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങലുറെ പങ്ക് പാടെ മറച്ചുവെയ്ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുന്റ്റ് ..പരമ്പരാഗതമായി കിട്ടെണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ചാഹ്ന്സീ റാണിയും പഴസ്സിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികലായി വാഴ്ത്ത്തപെടുന്നു.
എന്നാല്‍ പിറാന്ന നാട്ടില്‍ നിന്നും വിദേശിയാരെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടര്ന്നു കൊണ്ടിരിക്കുന്നു. മുസ്ലീം പുരുഷന്മാോര്‍ മാത്രമല്ല സ്ത്രീകളും ഈ നാടിനെ ഇന്ഗ്ലീശുകാരില്‍ നിന്നും വിമോചിപ്പിക്കുനതിനു വേണ്ടി വാളും തോക്കും എടുത്ത് പോരാടിയിട്ടുന്റ്റ് .സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ്ലീം സ്ത്രീ സാന്നിത്യം അതികമോന്നും അറിയപെടാത്ത്ത അത്ഹവാ അറിയിക്കാത്ത വേണ്ടവിധം അമ്ഗീകരിക്കപെടാത്ത്ത തിളങ്ങുന്ന ചരിത്ര രേഖകളാണ് .അങ്ങനെയുള്ള ചില ചരിത്ര വനിതകളെ കുറിച്ചാണ് ഇവിടെ പങ്കു വെയ്ക്കുന്നത്..
ബീഗം ഹസ്രത്ത് മഹല്‍..
_____________________
സ്വന്തം നാടിന്റെ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് സധീരം പോരാടിയ മഹാതിയായിരുന്നു ഹസ്രത്ത് മഹല്‍. യഥാര്ത്ഥ പേര് മുഹമ്മദീ ഖാനം എ.ഡി 1847 ല്‍ ഭര്ത്താരവ് വാജിദ് ആലീശ അവധിന്റെ ഭരണാധികാരിയായതുമുതല്ക്കാ ണ് അവര്‍ ബീഗം ഹസ്രത്ത് മഹല്‍ എന്നാ പേരില്‍ അറിയപെട്ടത്.അവര്‍ ഇസ്ലാം മത വിശ്വാസത്തിന്റെ സമുന്നത പ്രതീകമായിരുന്നു .പര്ദ്ദ് ധരിച്ചു കൊണ്ടായിരുന്നു അവര്‍ സന്ജരിച്ച്ചിരുന്നത് 1856 ഫെബ്രുവരി 18 നു അവധിലെ അധികാരത്തില്നിനന്നും വാജിദ് ആലീശ പുരത്താക്കപെടുകയും കല്ക്കതത്തയിലെയ്ക്ക് നാട് കടത്തപെടുകയും ചെയ്തു. അദ്ദേഹത്തെ പിന്നീടു കാരാഗ്രഹത്തിലടച്ച്ചു.അതോടെ ബീഗം ഹസ്രത്ത് മഹല്‍ സ്വന്തം നാടായ അവധിന്റെ വിമോചനത്തിന് വേണ്ടി ഇമ്ഗ്ലീശുകാരോടു ആയുധമെടുത്തു പോരാടാന്‍ തന്നെ തീരുമാനിച്ചു.രാജാ ജയ്പാല്‍ സിംഗ്,രഘുനാഥ് സിംഗ്,മുന്ഷിഗ മതാദിന്‍,ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിര്ജീസ് ഖാദിരിനെ അവധിയിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു.ജനങ്ങള്‍ ഐക്യകണ്ഠേന ഇതംഗീകരിച്ച്ചു.ദല്ഹിിയിലെ രാജാവായിരുന്ന ബഹദൂര്ഷാ് സഫരിനു അവര്‍ പിന്തുണയും പ്രഖ്യാപിച്ചു. ഇന്ഗ്ലീഷ് കാറില്‍ നിന്നും അവരുടെ ഭരണ മേതാവിത്വത്ത്തില്‍ നിന്നും അവധിനെ രക്ഷിക്കാന്‍ നാട്ടിലെ ആബാല വൃത്തം ജനങ്ങളും രംഗത്തിറങ്ങി. ബീഗം ഹസ്രത്ത് മഹലിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ഒരു ഭാഗത്ത് മുന്നേറി.ഫൈസാബാദിലെ അഹമ്മദുല്ലാഹ് ഷായും ഒരു കൂട്ടം സൈനികരുമായി അവരുടെ സഹായത്തിനെത്തി ഗറില്ലാ യുദ്ധ മുരകളിലൂടെ ബീഗത്തിന്റെ അനുയായികള്‍ ഇന്ഗ്ലീശുകാരെ പൊരുതി മുട്ടിക്കുകയുണ്ടായി.
1857 മെയ് 17 ലഗ്നോ നഗരം. അവിടുത്തെ സവാര്‍ മൈതാനം.ബീഗം-ഇന്ഗ്ലീഷ് സൈനികര്‍ മുഖത്തോടു മുഖം അണിനിരന്നു.സര്വാ യുധ സജ്ജരായ ബ്രിട്ടീഷ് സൈന്യം മറുഭാഗത്ത്‌പരിമിതമായ തോക്കുകളും പീരന്കികലുമായി ബീഗത്തിന്റെ സൈന്യവും,, ലഗ്നോവിലെ കായ്‌സര്ബാഹ് കൊട്ടാരവും സ്വന്തം നാടായ അവധും സംരക്ഷിക്കാനുള്ള അവസാനശ്രമം.രാവിലെ മണിക്ക് യുദ്ധമാരഭിച്ച്ചു കനത്ത പോരാട്ടം തന്നെ നടന്നു.ബീഗത്തിന്റെ വെട്ടേറ്റ് ഒട്ടേറെ ബ്രിട്ടീഷ് ഭടന്മാര്‍ കൊല്ലപെട്ടു.അതി സക്തമായ പീരന്കിയുന്ട എറ്റു വിദേശ സേന ചിന്നഭിന്നമായി.എന്നാല്‍ വൈകുന്നെരമായതോറെ സ്ഥിതിഗതികള്‍ മാറി.ഇന്ഗ്ലീശുകാര്‍ യുദ്ധത്തില്‍ മുന്കൈക നേടുകയും ബീഗത്തിന്റെ സേന പരാജയപെടുകയും ചെയ്തു എന്നാല്‍ നാല്പതതിനായിരം ഇന്ഗ്ലീഷ് സൈനികരാണ് അവിടെ കൊല്ലപെട്ടത്. എന്നാല്‍ ഈ പരാജയമൊന്നും ബീഗത്തെ തളര്ത്തിറയില്ല. അവരും സേനയും ഷാജഹാന്പൂ രിലെയ്ക്ക് പിന്വാതങ്ങി.അവിടെവച്ചു മൌലവി അഹമ്മ്ദുല്ലാഹ് ശായുമായി ചേര്ന്ന് ഇന്ഗ്ലീശുകാര്ക്കെചതിരെ ഒളിയുദ്ധം നടത്തി നിരന്തരം അവരുടെ ഭടന്മാരെ വകവരുത്തികൊന്ടിരുന്നു. ബുല്ജില്‍ വെച്ചു ഒരിക്കല്‍ ഇന്ഗ്ലീശുകാരുമായി ഹസ്രത്ത് മഹലും സേനയും ഏറ്റുമുട്ടിമൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടത്തിലും അവര്ക്ക്സ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.ഗത്യന്തരമില്ലാതെ ബീഗം ഹസ്രത്ത് മഹലും കുടുംബവും നീപ്പാളില്‍ അഭയം തേടി. പലതവണ ബ്രിട്ടീഷുകാര്‍ പണവും പദവിയും വാഗ്ദാനം ചെയ്തു അവരെ തിരിച്ചു വിളിച്ചു. പക്ഷെ ആ ധീര വനിതാ അവരുടെ പ്രലോഭനങ്ങള്‍ നിരസിക്കുകയാണ് ചെയ്യുന്നത് .
1874 ഏപ്രില്‍ 7 നു ആ ധീര വനിതാ മരണപെട്ടു. കാന്മാന്ടു സിറ്റി മസ്ജിതിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ കബറിടം ഉള്ളത് ..
സൈരാബീഗം
_______________
1857 ല്‍ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സമാരംഭം കുറിക്കപ്പെട്ടപ്പോള്‍ ബഹദൂര്ഷാന സഫറിനെ ഇന്ത്യന്‍ ചക്രവര്ത്തി്യായി ഉയര്ത്തികാട്ടി സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇന്ഗ്ലീശുകാര്ക്കെ തിരെ ബഹുജനസമരം ആരഭിച്ചു.ശിപായിലഹള എന്ന് പരിഹസിച്ചു കൊണ്ട്ട് ബ്രിട്ടീഷുകാര്‍ ഈ സമരത്തെ പെട്ടന്ന് തന്നെ അടിച്ച്ചമാര്ത്തി.ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടയ്ക്കപെടുകയും ചെയ്ത ഒട്ടേറെ വനിതകള്‍ ഉണ്ടായിരുന്നു.അവരില്‍ പ്രധാനിയാണ് സൈരാബീഗം അന്നത്തെ ഇന്ഗ്ലീഷ് പട്ടാള മേധാവി വൈ.ഡബ്ല്യൂ.ആര്‍ ഹഡ്സാന്‍ തന്റെ റിപ്പോര്ട്ടു്കളില്‍ ‘’’സമര യോദ്ധാക്കല്ക്കി ടയിലെ രത്മെന്നാണ്’’ സൈരാബീഗത്തെ പ്രകീര്ത്തിച്ച്ചിട്ടുല്ലത്.സമര രംഗത്തെ ആവരുടെ പാടവമാണ് അങ്ങനെയവര്‍ വിശേഷിപ്പിക്കപെടാന്‍ കാരണം..
ദല്ഹിലയിലെ ചാന്തിനീ ചൗക്കിലെ ഒരു മത പണ്ഡിതന്റെ മകളായിതുപ്പിയിരുന്നതായി രുന്നു സൈരാബീഗം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പട്ടാളമിറങ്ങി സമരക്കാര്ക്ക് നേരെ വെടിവെയ്പ്പാരമ്ഭിച്ചപ്പൊഴ്ഹാഅനു കുതിരപുരത്ത് തോക്കും വാളുമായി ബൂര്ഗ ധരിച്ച് ഇവര്‍ പോരാളികല്ക്കി ടയില്‍ നിന്നും പട്ടാളത്തിന് നേര്ക്കു നേര്‍ കടന്നു വരുന്നത്. ബ്രിട്ടീഷുകാര്ക്ക്് നേരെ അവരുടെ കൈകളിലെ തോക്കുകള്‍ തീ തുപ്പിയിരുന്നതായി ഹഡ്സന്‍ രേഖപെടുത്തിയിട്ടുന്റ്റ്.ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഈ പണ്ഡിത പുത്രിയെ ഇന്ഗ്ലീഷ് പട്ടാളം വളഞ്ഞു പിടിക്കുകയായിരുന്നു.അമ്പാല ജയിലടയ്ക്കപെട്ട ഇവര്‍ വര്ഷിങ്ങള്ക്കുേ ശേഷം തൂക്കിലേറ്റ പെടുകയുണ്ടായി....
ഖുര്ഷിദാ ബീഗം
_______________
പത്ര പ്രവര്ത്തഹനത്തിലെ താല്പര്യം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു വേണ്ടി പ്രയോജനപെടുത്ത്തിയ മഹതിയാണ് ഖുര്ഷിടാ ബീഗം.പ്രശസ്ത കോണ്ഗ്രസ് നേതാവ് ഖാജാ അബ്ദുല്‍ മജീദിന്റെ ജീവിത സഖിയായിരുന്നു അവര്‍.ജാമിയ മില്ലിയയുടെ പ്രിന്സിെപ്പലായിരുന്ന മജീദിന്റെ വീട്ടില്‍ അക്കാലത്ത് കോണ്ഗ്രസ് നേതാക്കളെല്ലാം നിത്യ സന്ദര്ശികരായിരുന്നു. ഗാന്ധിജി,സരോജിനി നായിഡു,മൌലാന മുഹമ്മദലി എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെടും. വിദ്യാ സമ്പന്ന ആയിരുന്ന ഖുര്ഷിദാ ബീഗം വിവാഹ ശേഷം ഒരു കോണ്ഗ്രസ് പ്രവര്ത്താകയായി. ഹിന്ദ് എന്നാ പേരില്‍ അലിഗഡില്‍ നിന്നുമാവര്‍ പുറത്തിറക്കിയിരുന്ന ഉര്ദു് പത്രം സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു.ഭര്ത്താഒവിനെ സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ജാമിയ മില്ലിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഖുര്ഷിനദ ആയിരുന്നു. അഹമ്മദാബാദില്‍ ഇന്നും നല്ല നിലയില്‍ നടന്നു വരുന്ന ഹമീദിയ കോളേജ് സ്ഥാപിച്ചതും ഖുര്ഷിയദ ബീഗം ആയിരുന്നു.
അസീസന്‍ ബീഗം.
___________-
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷിയായ അസീസന്‍ ബീഗം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ചുറുചുറുക്കും തന്റെടവുമുള്ള ഒരു പട്ടം വനിതകളുടെ സംഘമുന്ടക്കുക എന്നതായിരുന്നു അവരുടെ ദൌത്യം.അതിലവര്‍ വിജയിക്കുകയും ചെയ്തു.ആയിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു കാന്പൂരിലെ ആ വനിതാ റജിമെന്റില്‍. അവസാനം ബ്രിട്ടീഷ് സൈനിക കോടതി വധശിക്ഷ വിധിച്ചു. അങ്ങനേ ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നില്ക്കു മ്പോള്‍ അസീമുല്ലാ ഖാന്‍ എവിടെയെന്നു പറഞ്ഞാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞെങ്കിലും ആ ധീര വനിതാ ആ രഹസ്യം പറയാന്‍ തയ്യാറായില്ല അങ്ങനെ ആ ധീര ഫയറിംഗ് സ്ക്വാഡിന്റെ വെടിയേറ്റ് രക്ത സാക്ഷിയായി.
ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ബദര്ദീന്‍ ത്വയ്യിബ്ജി, അവരുടെ ഭാര്യ ആമിനാ ത്വയ്യിബ്ജി. ബന്ധുക്കളായ രഹാന ത്വയ്യിബ്ജി,സുഹൈലാ ത്വയ്യിബ്ജി എന്നിവരൊക്കെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഗാന്ധിജിയോടപ്പം ഗുജുരാത്ത്തില്‍ കള്ളുഷാപ്പുകളും വിദേശ സാധനങ്ങള്‍ വില്ക്കു ന്ന കടകളും പിക്കറ്റ് ചെയ്യുന്നതില്‍ അവര്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഈ കുടുമ്പത്തിലെ വനിതകളെ ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു ജയിളിലടച്ച്ചിരുന്നു.ബടരുദ്ദീന്‍ ത്വയ്യിബ്ജിയുടെ മക്കള്‍ സകീന ലുക്മാനിയും സമര രംഗത്ത് വളരെ സജീവമായിരുന്നു.ബോംബെ പ്രാദേശിക കോണ്ഗ്രസ് പാര്ട്ടിരയുടെ പ്രസിഡന്റായിരുന്നു അവര്‍.മദ്യ ശാപ്പ്പുകള്‍ക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ അറുപത്തി അഞ്ചാം വയസ്സിലും പങ്കെടുത്തു അവര്‍ ജ്ജയില്‍ വാസം അനുഭവിക്കാന്‍ തയ്യാറായിരുന്നു. സകീന ലുക്മാനിയുടെ പ്രസംഗങ്ങള്‍ ആളുകളില്‍ സ്വാതന്ത്ര്യ ബോധം ഉദ്ദീപിപ്പിച്ചിരുന്നു.
ദണ്ടിയാത്രയില്‍ ഗാന്ധിജിയോടപ്പം പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു റസൂല്‍ ഖുറൈഷി. അവരുടെ ഭാര്യയായിരുന്നു അമീന. വിവാഹ ശേഷം ഭര്ത്താനവിനോടും ഗാന്ധിയുടെ ഉറ്റ സുഹൃത്തായ പിതാവ് അബ്ദുല്‍ ഖാദര്‍ ബാവസീരിനോടപ്പം സബര്മടതി ആശ്രമത്തില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്.ദാണ്ടി യാത്രയുടെ പേരില്‍ പിതാവും ഭര്ത്താതവും അറസ്റ്റിലായി.ജയിലില്‍ വെച്ചു ബാവസീര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും മദ്യ ഷാപ്പ് പിക്കട്ടിങ്ങില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ അമീനയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യ പോരാളി സൈഫുദ്ദീന്‍ കിച്ച്ച്ലുവിന്റെ ഭാര്യ സഹാദത്ത് ബാനു, ബാരിസ്റ്റര്‍ ആസിഫലിയുടെ മാതാവ് അക്തരീ ബീഗം,ഹസ്രത്ത് മോഹാനിയുടെ പത്നി നിശാഅതതുന്നീസ ബീഗം എന്നിവരെക്കെയും സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പന്കെടുത്തിരുന്നവരാന് . പ്രസംഗങ്ങളിലൂടെയും സ്ത്രീകല്ക്കി ടയിലുള്ള പ്രവര്ത്തനങ്ങളിലൂടെയും ആണിവര്‍ ജനങ്ങളെ സമര പാതയിലേയ്ക്കു കൊണ്ടുവന്നിരുന്നത്.
ഇനിയുമുണ്ട് ഒരുപാടു പേര്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിലെ മുസ്ലീം സ്ത്രീ സാന്നിധ്യത്തിന്റെ രോമാഞ്ചജനകമായ പ്രതീകമാണ് ബീയുമ്മ...മൌലാന ഷൌക്കത്ത് അലിയുടെയും മുഹമ്മദലിയുടെയും മാതാവായ ഭീയുംമയെ അറിയാത്തവര്‍ ആരാണ് ഉള്ളത്..അത് പോലെ അറിയപെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ചില മുസ്ലിം മുസ്ലിം വനിതാ സാന്നിത്യമാണ് ഇവിടെ പറഞ്ഞത്. ഈ നാടിന്റെ മോചനത്തിന് വേണ്ടി കഷ്ടപാടുകള്‍ സഹിച്ച എന്നാല്‍ അറിയപെടാത്ത ഒരുപാടു ഇസ്ലാം മത വിശ്വാസികളായ വനിതകള്‍ ഉണ്ടന്നത് തീര്ച്ച യാണ്.അവരെ നല്ല മനസ്സോടെ നമ്മള്‍ ഓര്ക്കു എങ്കിലും ചെയ്യുക...
Subscribe to:
Posts (Atom)